Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിരീടപ്പോര്: ഭാരതം ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:00 am IST
in Cricket

ബ്രിഡ്ജ്ടൗണ്‍: ട്വന്റി20 ലോക കിരീടത്തിനായി ഭാരതവും ദക്ഷിണാഫ്രിക്കയും ഇന്ന് രാത്രി എട്ടിന് ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലിറങ്ങും. 120 വര്‍ഷത്തെ പഴക്കമുള്ള കെനിങ്സ്റ്റണ്‍ ഓവലിലെ പിച്ചില്‍ പ്രാദേശിക സമയം രാവിലെ പത്തരയ്‌ക്കായിരിക്കും കലാശപ്പോരാട്ടം. നാലാഴ്‌ച്ചയായി തുടരുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് ഇതോടെ സമാപനമാകും.

മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ 2007ലെ പ്രഥമ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം ഭാരതം ഇതേവരെ കിരീടം തൊട്ടിട്ടില്ല. പത്ത് വര്‍ഷം മുമ്പ് ഫൈനലിലെത്തിയെങ്കിലും അയല്‍ക്കാരായ ശ്രീലങ്കയോട് തോറ്റു. പിന്നീട് രണ്ട് തവണ സെമി വരെ മുന്നേറി. ഇപ്പോഴിതാ തോല്‍വി അറിയാതെ ഫൈനല്‍ വരെ എത്തിയിരിക്കുന്നു.

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2009ല്‍ സെമിയിലെത്തിയെങ്കിലും പാകിസ്ഥാനോട് തോറ്റു. പിന്നീട് 2014 സെമിയില്‍ ഭാരതവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു.

ഇരു ടീമുകളും ഇതുവരെ 26 ട്വന്റി20കളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 14 ജയം ഭാരതത്തിനൊപ്പമായിരുന്നു. 11 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ തീര്‍ന്നു. ഭാരതം ഹോം മൈതാനത്ത് അഞ്ച് കളികള്‍ ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക അവരുടെ നാട്ടില്‍ മൂന്ന് കളികള്‍ ജയിച്ചു. എവേ മത്സരങ്ങളില്‍ ഇരു ടീമുകളും ആറ് വീതം ജയം നേടി തുല്യത പാലിക്കുകയാണ്. നിഷ്പക്ഷ വേദിയില്‍ മൂന്ന് ജയം ഭാരതം നോടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം.

ഐസിസി ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ മൂന്നാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. മാസങ്ങള്‍ക്കകം ഏകദിന ലോകകപ്പ് ഫൈനലിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഈ രണ്ട് പരാജയങ്ങള്‍ക്കും പരിഹാരം കാണാനാകും രോഹിത്ത് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുക. മാത്രമല്ല കഴിഞ്ഞ 11 വര്‍ഷമായി ഭാരതത്തിന് ഒരു ഐസിസി ടൂര്‍ണമെന്റ് സ്വന്തമാക്കാനായിട്ടില്ലെന്ന പോരായ്‌മയും രോഹിത്തിന് പരിഹരിക്കേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കയുടെ സ്ഥിതി ഇതിലും മോശമാണ്. 1998ലെ പ്രഥമ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും അക്കൊല്ലം കൊമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ സ്വര്‍ണവും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന് പറയാനുള്ള പ്രധാന നേട്ടം. 1992 ഏകദിന ലോകകപ്പ് മുതല്‍ വിവിധ ഐസിസി ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്‌ച്ചവച്ചിട്ടുണ്ടെങ്കിലും കപ്പടിക്കാന്‍ സാധിച്ചിട്ടില്ല. ആ കുറവ് പരിഹരിക്കാനാണ് എയ്‌ദെന്‍ മാര്‍ക്രത്തിന് കീഴില്‍ ടീം ഇന്നിറങ്ങുന്നത്.

Tags: India vs South AfricaTwenty 20 Worldcup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026: ഭാരതം ദക്ഷിണാഫ്രിക്കയോട് തോറ്റു

ഇംഗ്ലണ്ടിനെതിരെ ലോകേഷ് ബാമിന്റെ ബാറ്റിങ്‌
Cricket

നേപ്പാള്‍ വിറപ്പിച്ച് കീഴടങ്ങി; ഇംഗ്ലണ്ട് ജയം നാല് റണ്‍സിന്

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

Cricket

ജയ് ജില്‍… യശസ്വി ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഭാരത താരം

Cricket

ഹാര്‍ദിക് പാണ്ഡ്യ തിരകെയെത്തും, ഗില്ലും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.