Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്തിക്കരിഞ്ഞ നീറ്റ് പരീക്ഷാപേപ്പറില്‍ നിന്നും വില്ലനായ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിലേക്ക്

നീറ്റ് പരീക്ഷ സോള്‍വ് ചെയ്യുന്ന ഗൂഢസംഘത്തിന്റെ ഒളികേന്ദ്രത്തില്‍ ബീഹാര്‍ പൊലീസിലെ ഇക്കണോമിസ് ഒഫന്‍സ് യൂണിറ്റ് നടത്തിയ റെയ്ഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ നീറ്റ് പരീക്ഷാപേപ്പര്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 11:12 pm IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷ സോള്‍വ് ചെയ്യുന്ന ഗൂഢസംഘത്തിന്റെ ഒളികേന്ദ്രത്തില്‍ ബീഹാര്‍ പൊലീസിലെ ഇക്കണോമിസ് ഒഫന്‍സ് യൂണിറ്റ് നടത്തിയ റെയ്ഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ നീറ്റ് പരീക്ഷാപേപ്പര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് സിബിഐ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിന്റെ പ്രിന്‍സിപ്പലായ ഡോ. എഹ്സാന്‍ ഉള്‍ ഹഖിലേക്കും സ്കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഇംത്യാസ് ആലത്തിലേക്കും സിബിഐ എത്തിയത്. അത് പിന്നീട് വെള്ളിയാഴ്ച ഇരുവരുടെയും അറസ്റ്റിലേക്ക് എത്തി.

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഈ പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ നിന്നുള്ളതായിരുന്നു. ലൂടന്‍ മുഖിയ സംഘം എന്നറിയപ്പെടുന്ന സഞ്ജീവ് കുമാറാണ് ഈ നീറ്റ് പരീക്ഷാപേപ്പര്‍ ഒയാസിസ് സ്കൂളില്‍ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രിന്‍സിപ്പല്‍ ഡോ. ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെ സിബിഐ ചോദ്യം ചെയ്ത് വരികയായിരുന്നു. ആദ്യം ഒയാസിസ് സ്കൂളില്‍ വെച്ചായിരുന്നു പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തത്. പിന്നീട് ഹസാരിബാഗ് ഗസ്റ്റ് ഹൗസില്‍വെച്ച് ചോദ്യം ചെയ്തു. വെള്ളിയാഴ്ച സ്കൂള്‍ ഓഫീസിലേക്ക് രണ്ട് മണിക്കൂര്‍ നേരം കൊണ്ട് വന്നു. അതിന് ശേഷമായിരുന്നു അറസ്റ്റ്.

പ്രിന്‍സിപ്പല്‍ ഡോ. ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെ കൂടാതെ സിബിഐ കഴിഞ്ഞ 50 മണിക്കൂറുകളായി കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്ന മറ്റ് ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ഒരു ലോക്കല്‍ പത്രത്തിന്റെ ലേഖകനെയും ചോദ്യം ചെയ്തുവരുന്നു.

സിബിഐ കേസ് ഏറ്റെടുത്ത ശേഷം രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് എന്നീ രണ്ട് പേരെയാണ് ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ നീറ്റ് ജയിക്കാന്‍ ആഗ്രഹിക്കുന്ന, കൈക്കൂലി നല്‍കാന്‍ തയ്യാറാവുന്നവര്‍ക്ക് സുരക്ഷിതമായ പരീക്ഷ ലൊക്കേഷന്‍ നല്‍കുന്നവരായിരുന്നു. അവിടേക്ക് നീറ്റ് പേപ്പറും അതിന്റെ ഉത്തരക്കടലാസും നേരത്തെ ഇവര്‍ എത്തിക്കും.

ജാര്‍ഖണ്ഡില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി നിരീക്ഷിച്ചുവരികയാണ്. ഈ പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലെ തലച്ചോറിനെയാണ് സിബിഐ തിരയുന്നത്.അത് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ആറ് കേസുകള്‍ എടുത്തിട്ടുണ്ട്. ഗുജറാത്തിലും ബീഹാറിലും ഓരോ കേസുകളും രാജസ്ഥാനില്‍ മൂന്ന് കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

23 ലക്ഷം പേരാണ് മെയ് 5ന് നീറ്റ് പരീക്ഷ എഴുതിയത്. രാജ്യത്തെ 571 നഗരങ്ങളിലായി 4750 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ 14 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു.

Tags: NEETneet examCBI arrestNEET Paper leakageNEET rowDr Ehsan Ul HaqHazaribag Oasis School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എംബിബി എസ് പഠിക്കാൻ താത്പര്യമില്ല; നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ 19കാരൻ ആത്മഹത്യ ചെയ്തു

Kerala

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

Education

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

Kerala

നീറ്റ് പരീക്ഷ എഴുതാന്‍ വ്യാജ ഹാള്‍ ടിക്കറ്റ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരി

Kerala

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; വ്യാജ ഹാള്‍ടിക്കറ്റുമായി പാറശാല സ്വദേശി പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.