Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി; മമതയ്‌ക്കും സ്പീക്കര്‍ക്കും ഗവര്‍ണറുടെ കനത്ത തിരിച്ചടി

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 11:36 pm IST
in India

കൊല്‍ക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളില്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി. തൊട്ടുപിന്നാലെ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് ദല്‍ഹിയിലേക്ക് തിരിച്ചു.

സ്പീക്കര്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്തതാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകാന്‍ കാരണം. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞയില്‍ നിന്ന് സ്പീക്കറെ ഒഴിവാക്കിയത് മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു. പതിവിന് വിപരീതമായിട്ടാണ് ഇത്.

സാധാരണ ഗതിയില്‍ എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ നിയമസഭയില്‍ വച്ചാണ് നടക്കാറ്. എന്നാല്‍ ഇക്കുറി സ്പീക്കറുടെ അനുചിതമായ പെരുമാറ്റവും, മുഖ്യമന്ത്രിയുടെ വക്താവായി മാറിക്കൊണ്ടുള്ള പ്രവര്‍ത്തനശൈലിയും ആണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നിയുക്ത എം.എല്‍.എ മാര്‍ നിശ്ചിതസമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ദല്‍ഹിയിലേക്ക് തിരക്കിട്ട് തിരിക്കുകയായിരുന്നു.

ഭരണഘടന അനുസരിച്ച് എം എല്‍ എ മാര്‍ സത്യപ്രതിജ്ഞ നടത്തേണ്ടത് ആരുടെ മുന്നില്‍ എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണ്. ഗവര്‍ണര്‍ക്ക് നേരിട്ടും ഇത് ചെയ്യാം.

ബംഗാള്‍ നിയമസഭ സ്പീക്കര്‍ സ്ഥാനത്തും അസ്ഥാനത്തും ഗവര്‍ണറുടെ പദവിയുടെ അന്തസിനെ മാനിക്കാത്ത നിലയില്‍ സംസാരിക്കുന്നു എന്നത് ഗവര്‍ണറെ ചൊടിപ്പിച്ചു. അതുകൊണ്ട് ആദ്യമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഒരു പട്ടിക ജാതി നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എ ക്ക് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്കുള്ള അവസരം ഒരുക്കിയത് രാജ്ഭവനിലാണ്. ഇക്കുറിയും അങ്ങനെ തന്നെ ചെയ്തു.

എന്നാല്‍ തനിക്ക് ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സന്തോഷമേ ഉള്ളു എങ്കിലും അത് അസംബ്ലിയില്‍ വച്ചായിരിക്കണം എന്ന് എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു. അതേസമയം തല്‍ക്കാലം തീരുമാനം പുനഃപരിശോധിക്കുന്നില്ലഎന്ന നിലപാടാണ് രാജ്ഭവന്‍ എടുത്തത്. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടല്‍ നിമിത്തം രാജ് ഭവനില്‍ സത്യപ്രതിജ്ഞക്കു വരാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് ഒരു എം എല്‍ എ അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍, അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ സമാജികര്‍ക്കു തന്നെയാണെന്നു വ്യക്തമാക്കിയ രാജ്ഭവന്‍ നിയമം അതിന്റെ വഴിക്കു പോകും എന്ന ശക്തമായ നിലപാടെടുത്തു.

ഭരണഘടന അനുസരിച്ച് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞ ചെയ്യുന്നില്ല എങ്കില്‍ അസംബ്ലിയില്‍ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും. സത്യപ്രതിജ്ഞ ചെയ്യാതെ അസംബ്ലിയില്‍ തുടരുന്ന ഓരോ ദിവസവും അഞ്ഞൂറ് രൂപ പിഴ ചുമത്തുമെന്നും ഭരണഘടന അനുശാസിക്കുന്നു. ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു മുന്‍പ് മമത സര്‍ക്കാര്‍ ലോകായുക്തയായി നിയമിച്ച വ്യക്തിക്ക് നിയമനം നിയമപരമല്ല എന്ന കാരണത്താല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍, ചുമതലയെയേറ്റെടുത്ത് ഏതാനും നാള്‍ക്കകം ഗവര്‍ണര്‍ വിസമ്മതിച്ചു. ഈ നിലപാട് മമത സര്‍ക്കാരിന് മനസില്ലാമനേസാടെ അംഗീകരിക്കേണ്ടിവന്നു. പിന്നീട് ഗവര്‍ണറുടെ നിര്‍ബന്ധ പ്രകാരം, ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതിനു ശേഷമാണ് ലോകായുക്ത ചുമതലയേറ്റത്.

മമതയോട് വ്യക്തിപരമായി നല്ല ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കുന്ന ശൈലിയാണ് ഗവര്‍ണര്‍ ബോസ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്.
സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കെയാണ് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയുള്ള ഈ പുതിയ സംഭവവികാസങ്ങള്‍

 

Tags: MLAgovernnoroathAnanda BoseWest Bengalmamatha banarjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.