Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദിവസേന പല കുറി നമാസ് നടത്തുന്ന വിശ്വാസി…ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ഷെയ്ഖ് ആസിഫ് അലിയുടെ വധശിക്ഷ വെട്ടിക്കുറച്ച് കോടതി

ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 07:01 pm IST
inIndia
ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഭുവനേശ്വര്‍: ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

എന്നാല്‍ ദിവസേന പല കുറി നമാസ് നടത്തുന്നതിനാലും ചെയ്ത കുറ്റം സ്വീകരിച്ചതിനാലും ആസിഫ് അലിയുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്‌ക്കുകയാണെന്ന് ഒഡിഷ ഹൈക്കോടതി വിധിച്ചു. ദൈ വത്തിന് മുന്നില്‍ കീഴടങ്ങി ചെയ്ത കുറ്റം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് പശ്ചാത്താപമുണ്ടെന്നും ഇത് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുന്നുവെന്നുമാണ് ഒഡിഷ കോടതി ജഡ്ജിമാരായ എസ്.കെ. സാഹുവും ആര്‍.കെ. പട്നായിക്കും വിധിയില്‍ പറഞ്ഞത്.

2014ലാണ് ക്രൂരമായ ബലാത്സംഗവും കൊലയും നടന്നത്. ആറ് വയസ്സുകാരിയും അവരുടെ സഹോദരിയുടെ മകനും ചേര്‍ന്ന് 2014 ആഗസ്ത് 21ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ചോക്കലേറ്റ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു. എന്നാല്‍ മൂന്ന് മണിയായിട്ടും പെണ്‍കുട്ടി മടങ്ങിവന്നില്ല. ഇത് വീട്ടുകാരെ ആശങ്കയിലാക്കി. ഗ്രാമക്കാരെ വിളിച്ച് പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഷേഖ് ഖൈറുദ്ദീന്റെ വീട്ടിലെ ഇടുങ്ങിയ ഒരു ഭാഗത്ത് നഗ്നമായി അബോധാവസ്ഥയില്‍ കിടിക്കുന്നത് കണ്ടെത്തി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും അവരെ കട്ടക്ക് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിക്ക് കുട്ടി മരിച്ചു.

ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെപ്പോയ സഹോദരിയുടെ മകന്‍ ഇക്കാര്യം വിശദമായി പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ബഹളം വെച്ച പെണ്‍കുട്ടിയെ നിശ്ശബ്ദമാക്കാന്‍ ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും കൂട്ടിയുടെ വായില്‍ തുണി തിരുകി. പിന്നീട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തില്‍ കുരുക്ക് മുറുക്കി കൊന്നു. പിന്നീട് കോടതി വിചാരണയില്‍ തെളിവില്ലാത്തതിന്റെ പേരില്‍ ഷേഖ് ആകിക് അലിയെ വെറുതെ വിട്ടു. ഷേഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ആ ശിക്ഷയാണ് ഇപ്പോള്‍ ഒഡിഷ ഹൈക്കോടതി വെട്ടിച്ചുരുക്കി ജീവപര്യന്തമാക്കിയത്.

Tags: RAPElife imprisonmentOdisha High Courtrape minor girlSheikh Asif AlicommutepocsoDeath sentence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.