Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവസേന പല കുറി നമാസ് നടത്തുന്ന വിശ്വാസി…ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ഷെയ്ഖ് ആസിഫ് അലിയുടെ വധശിക്ഷ വെട്ടിക്കുറച്ച് കോടതി

ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 07:01 pm IST
inIndia
ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഭുവനേശ്വര്‍: ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

എന്നാല്‍ ദിവസേന പല കുറി നമാസ് നടത്തുന്നതിനാലും ചെയ്ത കുറ്റം സ്വീകരിച്ചതിനാലും ആസിഫ് അലിയുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്‌ക്കുകയാണെന്ന് ഒഡിഷ ഹൈക്കോടതി വിധിച്ചു. ദൈ വത്തിന് മുന്നില്‍ കീഴടങ്ങി ചെയ്ത കുറ്റം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് പശ്ചാത്താപമുണ്ടെന്നും ഇത് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുന്നുവെന്നുമാണ് ഒഡിഷ കോടതി ജഡ്ജിമാരായ എസ്.കെ. സാഹുവും ആര്‍.കെ. പട്നായിക്കും വിധിയില്‍ പറഞ്ഞത്.

2014ലാണ് ക്രൂരമായ ബലാത്സംഗവും കൊലയും നടന്നത്. ആറ് വയസ്സുകാരിയും അവരുടെ സഹോദരിയുടെ മകനും ചേര്‍ന്ന് 2014 ആഗസ്ത് 21ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ചോക്കലേറ്റ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു. എന്നാല്‍ മൂന്ന് മണിയായിട്ടും പെണ്‍കുട്ടി മടങ്ങിവന്നില്ല. ഇത് വീട്ടുകാരെ ആശങ്കയിലാക്കി. ഗ്രാമക്കാരെ വിളിച്ച് പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഷേഖ് ഖൈറുദ്ദീന്റെ വീട്ടിലെ ഇടുങ്ങിയ ഒരു ഭാഗത്ത് നഗ്നമായി അബോധാവസ്ഥയില്‍ കിടിക്കുന്നത് കണ്ടെത്തി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും അവരെ കട്ടക്ക് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിക്ക് കുട്ടി മരിച്ചു.

ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെപ്പോയ സഹോദരിയുടെ മകന്‍ ഇക്കാര്യം വിശദമായി പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ബഹളം വെച്ച പെണ്‍കുട്ടിയെ നിശ്ശബ്ദമാക്കാന്‍ ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും കൂട്ടിയുടെ വായില്‍ തുണി തിരുകി. പിന്നീട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തില്‍ കുരുക്ക് മുറുക്കി കൊന്നു. പിന്നീട് കോടതി വിചാരണയില്‍ തെളിവില്ലാത്തതിന്റെ പേരില്‍ ഷേഖ് ആകിക് അലിയെ വെറുതെ വിട്ടു. ഷേഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ആ ശിക്ഷയാണ് ഇപ്പോള്‍ ഒഡിഷ ഹൈക്കോടതി വെട്ടിച്ചുരുക്കി ജീവപര്യന്തമാക്കിയത്.

Tags: commutepocsoDeath sentenceRAPElife imprisonmentOdisha High Courtrape minor girlSheikh Asif Ali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

India

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

Kerala

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.