Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവസേന പല കുറി നമാസ് നടത്തുന്ന വിശ്വാസി…ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ഷെയ്ഖ് ആസിഫ് അലിയുടെ വധശിക്ഷ വെട്ടിക്കുറച്ച് കോടതി

ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 07:01 pm IST
in India
ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഭുവനേശ്വര്‍: ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

എന്നാല്‍ ദിവസേന പല കുറി നമാസ് നടത്തുന്നതിനാലും ചെയ്ത കുറ്റം സ്വീകരിച്ചതിനാലും ആസിഫ് അലിയുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്‌ക്കുകയാണെന്ന് ഒഡിഷ ഹൈക്കോടതി വിധിച്ചു. ദൈ വത്തിന് മുന്നില്‍ കീഴടങ്ങി ചെയ്ത കുറ്റം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് പശ്ചാത്താപമുണ്ടെന്നും ഇത് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുന്നുവെന്നുമാണ് ഒഡിഷ കോടതി ജഡ്ജിമാരായ എസ്.കെ. സാഹുവും ആര്‍.കെ. പട്നായിക്കും വിധിയില്‍ പറഞ്ഞത്.

2014ലാണ് ക്രൂരമായ ബലാത്സംഗവും കൊലയും നടന്നത്. ആറ് വയസ്സുകാരിയും അവരുടെ സഹോദരിയുടെ മകനും ചേര്‍ന്ന് 2014 ആഗസ്ത് 21ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ചോക്കലേറ്റ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു. എന്നാല്‍ മൂന്ന് മണിയായിട്ടും പെണ്‍കുട്ടി മടങ്ങിവന്നില്ല. ഇത് വീട്ടുകാരെ ആശങ്കയിലാക്കി. ഗ്രാമക്കാരെ വിളിച്ച് പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഷേഖ് ഖൈറുദ്ദീന്റെ വീട്ടിലെ ഇടുങ്ങിയ ഒരു ഭാഗത്ത് നഗ്നമായി അബോധാവസ്ഥയില്‍ കിടിക്കുന്നത് കണ്ടെത്തി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും അവരെ കട്ടക്ക് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിക്ക് കുട്ടി മരിച്ചു.

ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെപ്പോയ സഹോദരിയുടെ മകന്‍ ഇക്കാര്യം വിശദമായി പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ബഹളം വെച്ച പെണ്‍കുട്ടിയെ നിശ്ശബ്ദമാക്കാന്‍ ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും കൂട്ടിയുടെ വായില്‍ തുണി തിരുകി. പിന്നീട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തില്‍ കുരുക്ക് മുറുക്കി കൊന്നു. പിന്നീട് കോടതി വിചാരണയില്‍ തെളിവില്ലാത്തതിന്റെ പേരില്‍ ഷേഖ് ആകിക് അലിയെ വെറുതെ വിട്ടു. ഷേഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ആ ശിക്ഷയാണ് ഇപ്പോള്‍ ഒഡിഷ ഹൈക്കോടതി വെട്ടിച്ചുരുക്കി ജീവപര്യന്തമാക്കിയത്.

Tags: commutepocsoDeath sentenceRAPElife imprisonmentOdisha High Courtrape minor girlSheikh Asif Ali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Local News

12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ് : പ്രതി അലിയാരിന് 20 വർഷം കഠിനതടവ്

Kerala

കുളിക്കടവിൽ തുണി അലക്കുന്നതിനിടെ 56കാരിയെ ക്രൂരമായി പീഡിപ്പിച്ചു: പ്രതി സാബിറിനെതിരെ കേസെടുത്തു, ഇയാൾ പമ്പാനദിയിലൂടെ നീന്തി രക്ഷപെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.