Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് നളന്ദയെ നശിപ്പിച്ച മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന തുര്‍ക്കി-അഫ്ഗാന്‍ സൈനികമേധാവിയുടെ ലക്ഷ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 08:11 pm IST
in India

പേഴ്സ്യയിലെ ഗുറിഡ് വംശത്തിലെ തുര്‍ക്കി-അഫ്ഗാന്‍ സൈനിക ജനറലാണ് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന ഇസ്ലാമികആക്രമണകാരി. മറ്റ് പല ഇസ്ലാമിക വംശം പോലെത്തന്നെയായിരുന്നു ഗുറിഡ് രാജവംശവും. ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ദൗത്യമായിരുന്നു. ഭാരതത്തിലെ തദ്ദേശീയ മതത്തെയും സാംസ്കാരികത്തനിമയും നശിപ്പിക്കുക എന്നത് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന വൈദേശിക അക്രമിയുടെ പടയോട്ടത്തിന്റെ ലക്ഷ്യമായിരുന്നു.

ബംഗാളിനെ കീഴടക്കി കുറച്ചുകാലം ഭരിച്ച ഗുറിഡ് വംശം മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ നളന്ദ പഠന കേന്ദ്രത്തെ കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. ബീഹാറിലെ മഗധില്‍ തന്ത്രപ്രധാനസ്ഥലത്തായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്.

ബുദ്ധിസ്റ്റുകളുടെ പ്രമുഖ പഠന, സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ നളന്ദ സര്‍വ്വകലാശാലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. നളന്ദയെ നശിപ്പിച്ചത് ഗുറിഡ് ഇസ്ലാമിക വംശത്തിന്റെ കീഴടക്കലിന്റെയും വടക്കേയിന്ത്യയിലെ തദ്ദേശീയ സംസ്കാരത്തിന് മേലുള്ള ആധിപത്യത്തിന്റെയും പ്രതീകമായി.

വിശ്വഗുരു എന്ന നിലയിലുള്ള ഭാരതത്തിന്റെ പ്രതീകമായിരുന്നു നളന്ദ സര്‍വ്വകലാശാല. ഇന്ത്യ, ചൈന, ജപ്പാന്‍ മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും നളന്ദയില്‍ താമസിച്ച് പഠിക്കുകയും പഠിപ്പിക്കുകയും െയ്തിരുന്നു.

ഏഷ്യയില്‍ മറ്റിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് നളന്ദ പ്രചോദനമായി. ഒട്ടേറെ അമൂല്യഗ്രന്ഥങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിച്ചു. ഗുപ്ത സാമ്രാജ്യത്തിലെ കുമാര്‍ ഗുപ്ത ഒന്നാമനാണ് അഞ്ചാം നൂറ്റാണ്ടില്‍ നളന്ദ സ്ഥാപിച്ചത്. കനോജിലെ ഹര്‍ഷവര്‍ധനരാജാവും പാലാ ഭരണാധികാരികളും നളന്ദയെ പുഷ്ടിപ്പെടുത്തി. പക്ഷെ ഈ നളന്ദയിലെ സന്യാസി മഠം മൊഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകര്‍ത്തു. നളന്ദയുടെ വിശാലമായ ലൈബ്രറി ഖില്‍ജിയും അനുചരന്മാരും കത്തിച്ച് ചാമ്പലാക്കി. ഇസ്ലാമിന് എതിരായേക്കാവുന്ന സംസ്കാരത്തെ കത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബുധനാഴ്ച നളന്ദയുടെ പുതിയ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത മോദി പഴയ നളന്ദയുടെ നാശത്തിന്റെ ശേഷിപ്പുകള്‍ നോക്കിക്കണ്ടിരുന്നു.

Tags: MonasteryLearning centreBiharNalandaBuddhist monkislamisationNalanda UniversityMuhammed Bhaktiar KhiljiKhilji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.