Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണെന്ന് ഈ തലമുറ അന്വേഷിക്കണം

Janmabhumi Online by Janmabhumi Online
Jun 18, 2024, 10:52 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ജാതി തിരിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന രാഷ്‌ട്രീയക്കാർ ചെയ്ത വഞ്ചന പുതിയ തലമുറയെങ്കിലും അറിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ദളിതരെ ലക്ഷംവീട് കോളനികളിൽ തളച്ചിട്ടത് എന്തിനാണെന്ന് പുതു തലമുറ ചോദിക്കണമെന്നും അദ്ദേഹം പറയുന്നു,

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അവകാശ പോരാട്ടത്തിനായി മഹാത്മാ അയ്യൻകാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനികളിൽ തളച്ചിട്ട രാഷ്‌ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണം. ശ്രീമൂലം പ്രജാസഭയിൽ അയ്യൻകാളി നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്റെ ഫലമായി വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണ് എന്ന് അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം.

അപ്പോൾ ആധുനിക കേരളത്തിലെ ജാതി വെറിയന്മാരെ തിരിച്ചറിയാം. പുലയക്കുട്ടികൾക്ക് സ്കൂൾ പ്രവേശം അനുവദിച്ച മഹാരാജാവിനെ പരിഹസിച്ച് ലേഖനം എഴുതിയ ‘സ്വദേശാഭിമാനി’ രാമകൃഷ്ണ പിള്ളയുടെ ഉപമയും കേരളം ചർച്ച ചെയ്യണം. അയ്യങ്കാളിയുടെ പ്രേരണ സ്രോതസ് ആയിരുന്ന സദാനന്ദസ്വാമികളുടെ ഓർമ്മകൾ തിരികെ കൊണ്ടു വരണം. ചർച്ച ചെയ്യണം.

പൂർവ്വികർ അനുഭവിക്കേണ്ടി വന്ന ക്രൂരത ഇപ്പോഴത്തെ തലമുറയെ നിരന്തരം ഓർമ്മിപ്പിച്ച് സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതല്ല രാഷ്‌ട്രീയ പ്രവർത്തനം.
ആ ഓർമ്മകൾ കരുത്താക്കി വീണ്ടും ചൂഷണത്തിന് ഇരയാകാതിരിക്കലാണ് യഥാർത്ഥ ജാഗ്രത. അതാണ് കരുത്ത്.
ചെയ്ത ക്രൂരതയ്‌ക്ക് പ്രായശ്ചിത്തമായി സമാജം അനുവദിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്തവരെ തുറന്ന് കാട്ടലാണ് ആധുനിക അയ്യങ്കാളിമാർക്ക് ഏറ്റെടുക്കാനുള്ള ദൗത്യം. അതാണ് അദ്ദേഹത്തിനുള്ള യഥാർത്ഥ തിലോദകം. ആധുനിക കേരള ശിൽപ്പിമാരിൽ അഗ്രേസരനായ മഹാത്മാ അയ്യൻകാളിക്ക് സ്മൃതിദിനത്തിൽ ഓർമ്മപ്പൂക്കൾ.
(ചിത്രത്തിന് കടപ്പാട്-)

Tags: Mahatma AyyankaliSandeep Vachaspati
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വഖഫ് ബില്ലിനെ എതിര്‍ക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്.
News

വഖഫ് ബില്ലിനെതിരായ കൊടിക്കുന്നിലിന്റെ നിലപാട് ഹിന്ദു-ക്രിസ്ത്യന്‍ ജനങ്ങളോടുള്ള വെല്ലുവിളി: സന്ദീപ് വാചസ്പതി

Social Trend

കേരളം ഒന്നാമത്: സിവിൽ സർവീസ് പരീക്ഷ തോറ്റ ശേഷം പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐഎഎസ് കിട്ടി എന്ന ഗീർവാണം

BJP

സതീശന്റെ ഉണ്ടയില്ലാ വെടി ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല എത്താറുള്ളത്

Kerala

പൂര്‍ണരൂപത്തിലുളള ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരാഴ്ചയ്‌ക്കുള്ളില്‍ ഹാജരാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം

India

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ നരനായാട്ട് സ്വന്തം ജനതയുടെ മേൽ ഇന്ദിരയെന്ന പെൺ ഹിറ്റ്‌ലർ നടത്തിയിട്ട് 49 വർഷം – സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies