Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

Janmabhumi Online by Janmabhumi Online
Jun 8, 2024, 11:18 pm IST
in India
ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ബിര്‍ഭും (ബംഗാള്‍): ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിലെ ബിര്‍ഭും ജില്ലയിലാരംഭിച്ച തൃണമൂല്‍ അക്രമത്തിന് ശമനമില്ല. നൂറിലേറെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമികള്‍ തകര്‍ത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി തൃണമൂല്‍ ഗുണ്ടകള്‍ വീടുകളും കടകളും അടക്കം ഇരുനൂറിലധികം കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ബിജെപി കുച്ച്ബിഹാര്‍ ജില്ലാ പ്രസിഡന്റ് സുകുമാര്‍ റോയി പറഞ്ഞു. നാല് പാര്‍ട്ടി ഓഫീസുകളും അക്രമികള്‍ അഗ്നിക്കിയാക്കി. പോലീസുകാര്‍ തൃണമൂലിന്റെ ഗുണ്ടകളായി മാറിയിരിക്കുന്നു. അക്രമത്തിന് ഇരകളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കുന്ന പരാതികള്‍ സ്വീകരിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ല, അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് കുച്ച്ബിഹാറില്‍ അക്രമം ആരംഭിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കുച്ച്ബിഹാറിലെ വിശ്വസിംഗറോഡില്‍ ഇരുപത് വര്‍ഷമായി നടന്നുവന്നിരുന്ന കച്ചവടസ്ഥാപനം പൂര്‍ണമായി നശിപ്പിച്ചെന്ന് സ്ഥാപന ഉടമ രാജു സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 31 ലക്ഷം രൂപയിലധികം വിലവരുന്ന സാധനങ്ങളത്രയും അക്രമികള്‍ കൊള്ളയടിച്ചു. ലാല്‍ദിഗി തടാകക്കരയിലെ പന്ത്രണ്ടോളം തട്ടുകടകള്‍ അക്രമികള്‍ പൂര്‍ണാമായും തീവച്ച് നശിപ്പിച്ചു. കുച്ച്ബിഹാറില്‍ ജയിച്ച തൃണമൂല്‍ എംപി ജഗദീശ് ചന്ദ്രബര്‍മ ബസുനിയയുടെ നേതൃത്വത്തിലാണ് ഇവിടെ അക്രമികള്‍ അഴിഞ്ഞാടിയത്.

ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനോട് ബലര്‍ഘട്ടില്‍ മത്സരിച്ച് തോറ്റ തൃണമൂല്‍ നേതാവ് ബിപ്ലബ് മിത്രയുടെ സ്വന്തം നാടായ ഗംഗാറാംപൂരിലും വലിയ അക്രമമാണ് നടന്നത്. ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും അടക്കം ഇവിടെ അക്രമിക്കപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിലാണ് തന്റെ ഒപ്ടിക്കല്‍ ഷോപ്പ് ആറംഗ തൃണമൂല്‍ സംഘം തകര്‍ത്തതെന്ന് സ്ഥാപന ഉടമ സൗമ കാന്തി ആദ്യ പറഞ്ഞു. ഗംഗാറാംപൂരില്‍ സുകാന്ത മജുംദാറിന് 4500 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതില്‍ വെറി പിടിച്ചാണ് പ്രദേശത്താകെ ബിപ്ലബ് മിത്രയുടെ ഗുണ്ടകള്‍ അഴിഞ്ഞാടിയതെന്ന് സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ സത്യേന്‍ റോയ് പറഞ്ഞു.

Tags: BengalLoksabha Election 2024West Bengal violenceTrinamool Congress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

India

ബംഗാളിൽ ആറായിരം ബംഗ്ലാദേശികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ; ഇടം നേടിയത് തൃണമൂൽ നേതാക്കൾക്ക് 10,000 രൂപ നൽകി

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

India

മുർഷിദാബാദ് അക്രമത്തെക്കുറിച്ചുള്ള വനിത കമ്മിഷന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നത് ; ഹിന്ദുക്കൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ആസൂത്രിതം

India

ഏഴ് ദിവസം പ്രായമായ മകനുമായി നദി മുറിച്ചു കടന്ന് അമ്മ : ബിഎസ് എഫ് അഞ്ച് മിനിട്ട് വൈകിയെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് യുവതി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies