Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂരിലെ പരാജയം: കോണ്‍ഗ്രസില്‍ പാളയത്തില്‍പ്പട; മുരളീധരനെ അനുനയിപ്പിക്കാന്‍ നീക്കം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 5, 2024, 11:12 pm IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പരാജയം കോണ്‍ഗ്രസില്‍ കലാപത്തിനു തിരി കൊളുത്തുന്നു. തൃശ്ശൂരിലേറ്റ വന്‍പരാജയത്തിനു കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് കെ. മുരളീധരന്‍ തുറന്നടിച്ചതോടെയാണ് വിവാദം തുടങ്ങിയത്.

സംസ്ഥാന നേതൃത്വവും ഡിസിസിയും സഹായിച്ചില്ലെന്ന നിലപാടിലാണ് മുരളീധരന്‍. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പിനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയതോടെ നേതൃത്വം വെട്ടിലായി. ഒരു ലക്ഷം വോട്ടാണ് പാര്‍ട്ടിക്കു തൃശ്ശൂരില്‍ നഷ്ടമായത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും കെ. മുരളീധരന്‍ മൂന്നാമതായി.

വടകരയില്‍ സിറ്റിങ് എംപിയായിരുന്ന കെ. മുരളീധരന്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ച ശേഷമാണ് നേതൃത്വം ഇടപെട്ടു തൃശ്ശൂരിലേക്കു മാറ്റിയത്. ഷാഫിക്കു വടകര നല്കാനാണെന്ന പരാതി അന്നേ ഉയര്‍ന്നിരുന്നു. നേതൃത്വം നിര്‍ദേശിച്ചതനുസരിച്ച് തൃശ്ശൂരിലേക്കു മാറിയെങ്കിലും പിന്നീടു നേതാക്കള്‍ സഹായമൊന്നും ചെയ്തില്ലെന്ന് മുരളീധരന്‍ തുറന്നടിച്ചു.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മാത്രമാണ് പ്രചാരണത്തിനെത്തിയത്. ഒരു യോഗത്തില്‍ മാത്രം സംസാരിച്ച് അദ്ദേഹം മടങ്ങി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവര്‍ കാലുവാരിയെന്ന പരാതിയും മുരളീധരനുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മുരളീധരന്‍ ഇന്നലെ ഫോണില്‍ ഇക്കാര്യം സംസാരിച്ചു. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റുപദത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും മുരളീധരനെ തൃപ്തിപ്പെടുത്താനാകില്ലെന്നാണ് സൂചന. കെ. സുധാകരനോട് ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ നീക്കമുണ്ട്. സുധാകരനെ ഒഴിവാക്കുന്നതില്‍ കെ.സി. വേണുഗോപാല്‍ പക്ഷത്തിനും എ ഗ്രൂപ്പിനും ഒരേ മനസ്സാണ്. അങ്ങനെ വന്നാല്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുരളീധരന്റെ പേര് പരിഗണിച്ചേക്കും. എ ഗ്രൂപ്പ് എം.എം. ഹസന്റെ പേരും മുന്നോട്ടു വയ്‌ക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടില്‍ കെ. മുരളീധരന്റെ പേര് പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട.് കെപിസിസി പ്രസിഡന്റുപദത്തോടാണ് മുരളീധരന് താത്പര്യം.

ആലത്തൂരിലെ രമ്യ ഹരിദാസിന്റെ പരാജയവും കോണ്‍ഗ്രസിനു തലവേദനയായി. പാലക്കാട്, തൃശ്ശൂര്‍ ഡിസിസികള്‍ രമ്യ ഹരിദാസിനെ തള്ളിപ്പറഞ്ഞു രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് രമ്യക്കു വലിയ പരാജയം നേരിടേണ്ടി വന്നതെന്നാണ് ഡിസിസികളുടെ വിലയിരുത്തല്‍. രമ്യയുടെ പ്രവര്‍ത്തന ശൈലി തിരുത്തണമെന്നു പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാദത്തോടു രമ്യ ഹരിദാസ് പ്രതികരിച്ചിട്ടില്ല.

Tags: KPCCLoksabha Election 2024congressK Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

Kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.