Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവാനന്ദം പദ്ധതി: സര്‍ക്കാര്‍ ജീവനക്കാരുടെ പണം തട്ടിയെടുക്കാനുള്ള നീക്കം

Janmabhumi Online by Janmabhumi Online
Jun 4, 2024, 01:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയതിനു പിന്നില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ പിടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തടഞ്ഞു വച്ചിരിക്കുന്ന ഡിഎ പോലും നല്കാതെ ശമ്പളം കൂടി തടയുമെന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ച ‘പ്ലാന്‍ ബി’ യുമായി ധനവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു ആന്വറ്റി ഇന്‍ഷുറന്‍സ് പദ്ധതിയാണ് ജീവനാന്ദം. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പോലുള്ളവയില്‍ പോളിസി എടുത്തിട്ടുണ്ട്. ഈ പോളിസിയിലൂടെ ലഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മറ്റ് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയായി കമ്പനികള്‍ നിക്ഷേപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് വേണ്ട സുക്ഷിതത്വവും ഉറപ്പ് നല്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷന്‍ കമ്പനി പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിനു കീഴിലാണ്. സര്‍ക്കാരിനു പണം ആവശ്യമുള്ളപ്പോള്‍ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നും ഖജനാവിലേക്ക് തുക മാറ്റാന്‍ സാധിക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വരികയുമില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 500 കോടിയിലധികം രൂപ എല്ലാ വര്‍ഷവും പിരിച്ചെടുക്കാന്‍ സാധിക്കും. മറ്റ് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നു വെറെയും. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഇതിനു ഗ്യാരണ്ടി. സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ പദ്ധതയും തകരും.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതിനുമുമ്പ് സാമൂഹിക ക്ഷേമ സുരക്ഷാ പെന്‍ഷനുകള്‍ ജീവനാന്ദം പദ്ധതിയിലെ തുക ഉപയോഗിച്ച് നല്കാനാണ് നീക്കം. ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യ മിടുന്നത്.

ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ആവശ്യമുണ്ടെങ്കില്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്ന കുതന്ത്രവമായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. എന്നാല്‍ പദ്ധതിയെ പിന്താങ്ങി ഇടത് യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇനി ജീവനക്കാരെ ഭീഷണിപ്പെടുത്തി പദ്ധതി അംഗമാക്കും. ഇതോടെ ജീവനക്കാരുടെ വന്‍ പങ്കാളിത്തം പദ്ധതിക്ക് ലഭിച്ചെന്ന പ്രഖ്യാപനവും ധനവകുപ്പില്‍ നിന്നുണ്ടാകും.

ഇപ്പോള്‍ത്തന്നെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവയ്‌ക്കുന്നുണ്ട്. കൂടാതെ മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാര്‍ക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ ജീവനക്കാര്‍ സാമ്പത്തിക ദുരിതത്തിലാകുമെന്നും വായ്പകളുടെ തിരിച്ചടവുള്‍പ്പെടെ മുടങ്ങുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.

Tags: Kerala Governmentgovernment employeesJeevanandam schemeSocial Security Pension
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പിരിച്ചുവിടലും പിരിഞ്ഞുപോകലും

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

Main Article

അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കുന്നോ?

Kerala

19,561 കോടിയുടെ മദ്യം വിറ്റപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് 16,609.63 കോടി

Kerala

ഗവര്‍ണറെ നിയന്ത്രിക്കാന്‍ പാഠ്യപദ്ധതിയുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies