Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറളം ഫാമിലെ സ്‌കൂള്‍ ശരിയാക്കിയ കേരള മോഡല്‍; പൂര്‍ത്തിയാക്കിയിട്ട് രണ്ടര വര്‍ഷം,  ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം

സതീശന്‍ ഇരിട്ടി by സതീശന്‍ ഇരിട്ടി
Jun 3, 2024, 10:53 am IST
in Kerala

ഇരിട്ടി: ഉദ്ഘാടനം ചെയ്ത് മൂന്ന് മാസമായിട്ടും കോടികള്‍ മുടക്കി ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ പണികഴിപ്പിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടഞ്ഞു കിടക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മാര്‍ച്ച് 11 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തിയത്.

ഇതോടൊപ്പം ആറളം ഫാം സമഗ്ര വികസന പദ്ധതി പ്രകാരം നബാര്‍ഡ് പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 38.02 കോടിയുടെ 28 പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചിരുന്നു. ഇവയില്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത കെട്ടിടങ്ങളില്‍ 90 ശതമാനം കെട്ടിടങ്ങളും അടഞ്ഞുതന്നെ കിടക്കുകയാണ്.

കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നും 17,39,23,518 രൂപ ചെലവഴിച്ച് കേരളാസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ 2018 നവംബറിലാണ് എംആര്‍എസ് കെട്ടിട നിര്‍മാണ പ്രവൃര്‍ത്തി പുനരധിവാസമേഖലയിലെ ഏഴാം ബ്ലോക്കില്‍ ആരംഭിച്ചത്. 2021 സെപ്തംബറില്‍ പണി തീര്‍ന്നു.

വനവാസി വിഭാഗത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 350 പേര്‍ക്ക് പഠിക്കാനും താമസിക്കാന്‍ ഹോസ്റ്റലും ഇവിടെയുണ്ട്. സ്റ്റാഫ് ക്വര്‍ട്ടേഴ്‌സും പൊതു അടുക്കള സൗകര്യവുമുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടിക ജാതിപട്ടിക വര്‍ഗ്ഗ പിന്നാക്ക വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച് പറഞ്ഞത് മറ്റൊന്നായിരുന്നു. ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനുള്ള സാധ്യത ഇല്ലെന്നും അതിനായി സ്ഥാപിച്ച കെട്ടിടത്തില്‍ വെറ്ററിനറി, കാര്‍ഷിക സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് നൂതന ഹ്രസ്വകാല കോഴ്‌സുകളാണ് ആലോചനയിലെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന രീതിയില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുന്ന ഇവിടെ നിര്‍മിച്ച കെട്ടിടങ്ങളും കോമ്പൗണ്ടും ഇപ്പോഴും അനാ
ഥമായി കിടക്കുകയാണ്.

പത്ത് ഏക്കറുള്ള കോമ്പൗണ്ടിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാഞ്ഞതിനാല്‍ കാട്മൂടിയിരിക്കുന്നു. ആറളം വനാതിര്‍ത്തി കടന്ന് കോട്ടപ്പാറ മേഖലയിലൂടെ എത്തുന്ന കാട്ടാനകള്‍ വയനാട്ടില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് പതിച്ചു നല്കിയ കൃഷിയിടത്തിലെ പൊന്തക്കാടുകളിലാണ് പകല്‍ സമയങ്ങളില്‍ നിലയുറപ്പിക്കുന്നത്. ഇവിടെ നിന്നുമാണ് രാത്രികാലങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപത്തെ ജനവാസ മേഖലയില്‍ എത്തുന്നത്. നിരവധി തവണ ഇതിന്റെ മതില്‍ കാട്ടാനകള്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തു.

കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും പണം തട്ടാനുള്ള പദ്ധതികള്‍ മാത്രമാണ് ഇത്തരം കോണ്‍ക്രീറ്റ് നിര്‍മിതികള്‍ എന്നാണ് പുനരധിവാസ മേഖലയില്‍ ഉയരുന്ന വിമര്‍ശനവും ആക്ഷേപവും.

Tags: electionSchoolAralam FarmKerala Model
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

Kerala

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.