Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രങ്ങളില്‍ മൃഗബലിയും ആഭിചാരവും ഇല്ലെന്ന് യോഗക്ഷേമസഭ; കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

തനിക്കും കോണ്‍ഗ്രസിനും എതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ നടത്തിയ ശത്രുഭൈരവ യാഗത്തില്‍ 52 മൃഗങ്ങളെ ബലി കൊടുത്തെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Janmabhumi Online by Janmabhumi Online
May 31, 2024, 09:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലിയും ആഭിചാരവും ഇല്ലെന്ന് തന്ത്രിയും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. തനിക്കും കോണ്‍ഗ്രസിനും എതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ നടത്തിയ ശത്രുഭൈരവ യാഗത്തില്‍ 52 മൃഗങ്ങളെ ബലി കൊടുത്തെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രശാസ്ത്രത്തിലും മന്ത്രശാസ്ത്രത്തിലും പറയുന്ന ഷഡ്കര്‍മ്മങ്ങളില്‍ മൃഗബലിയും ആഭിചാരവും ഉള്‍പ്പെടുന്നില്ല. ഇതറിയാത്തവരാണ് ഇത്തരം തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ നടത്തുന്നത്. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഒരുപാടുപേര്‍ ഉള്ളതിനാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നു വാദിക്കുകയാണ്. ഇതു കേള്‍ക്കുമ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നു പൊതു സമൂഹം തെറ്റിദ്ധരിക്കുമെന്ന് അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.

ആരായാലും ആരാധനാ കര്‍മത്തിന്റെ മാര്‍ഗത്തില്‍ പോകുന്നവര്‍ തികച്ചും സസ്യാഹാരിയായിരിക്കണം, മൂന്നു നേരം സന്ധ്യാവന്ദനം ചെയ്യുന്നവരാകണം എന്നൊക്കെ നിബന്ധനകളുണ്ട്. അങ്ങനെയുള്ളവരാണ് പൂജാ കര്‍മത്തിന്റെ മാര്‍ഗത്തില്‍ പോകേണ്ടത്. ആചാരങ്ങളുടെ പേരില്‍ അതുമിതും കാട്ടുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്ക് വ്യക്തതയുണ്ട്. അതിനൊരു നിയമമുണ്ട്. അതു പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഹിന്ദു സമൂഹത്തിലൊട്ടാകെ ഈ നിബന്ധനകള്‍ ഒന്നാണ്. അതില്‍ ജാതി വ്യത്യാസങ്ങള്‍ ഒന്നുമില്ല.

സാമ്പത്തിക ലഭ്യതയ്‌ക്കു വേണ്ടി ഭീകരത സൃഷ്ടിക്കാന്‍ ചിലരെ പ്രേരിപ്പിക്കാനുള്ള കളികളാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. ഇതൊന്നും ഹൈന്ദവ ശാസ്ത്രത്തില്‍ ഉള്ളതല്ല. ഇത്തരം കാര്യങ്ങള്‍ നിയമംമൂലം നിരോധിച്ചിട്ടുള്ളതുമാണ്. അഴിമതിപ്പണം ഏറെ കൈയിലുള്ളവര്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കാട്ടുന്ന നികൃഷ്ടമായ പരിപാടികളാണ് ഇതെല്ലാം. ഇതിലൊന്നും ഈശ്വരന്‍ പ്രസാദിക്കില്ല. എന്നുമാത്രമല്ല, ഇങ്ങനെ കാട്ടുന്നവര്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിയും വരും. ഹിന്ദു സമൂഹത്തിലോ ക്ഷേത്രങ്ങളിലോ ഇല്ലാത്ത ആചാരങ്ങളെക്കുറിച്ചാണ് ഇവര്‍ പറയുന്നത്. ഇതിനെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

Tags: Akiraman Kalidasa Bhattathiripad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാര സംരക്ഷണത്തിന് ദുര്‍ഗാഷ്ടമിക്ക് അവധി നല്‍കണം: അക്കീരമണ്‍

Kerala

ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: അക്കീരമണ്‍

Kerala

പ്രാണപ്രതിഷ്ഠയെ രാഷ്‌ട്രീയമായി കാണുന്നത് അനുചിതം: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Kerala

രാഷ്‌ട്രീയ ലക്ഷ്യത്തോടെ സംവരണത്തെ കാണരുത്: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Kerala

വിവാദങ്ങള്‍ക്ക് പിന്നില്‍ ക്ഷേത്രാചാരങ്ങളിലുള്ള അജ്ഞത: അക്കീരമണ്‍

പുതിയ വാര്‍ത്തകള്‍

ജ്യേഷ്ഠനും ഭാര്യയും ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു; കലാനിധി മാരനെതിരേ നിയമനടപടിയുമായി ദയാനിധി മാരൻ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies