Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുദേവന്റെ കസേര ഇനി ശിവഗിരിയില്‍

മഹാസമാധിയില്‍ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് കസേര സ്വീകരിച്ചു.

Janmabhumi Online by Janmabhumi Online
May 28, 2024, 04:25 pm IST
in Thiruvananthapuram
ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട് സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച കസേര കുന്നംകരിയില്‍ പരേതനായ സോമന്റെ പൂജാമുറിയില്‍ നിന്നും ശിവഗിരി മഹാസമാധിയില്‍ എത്തിച്ചപ്പോള്‍ സച്ചിദാനന്ദ സ്വാമിയും  ശുഭാംഗാനന്ദ സ്വാമിയും സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുന്നു

ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട് സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച കസേര കുന്നംകരിയില്‍ പരേതനായ സോമന്റെ പൂജാമുറിയില്‍ നിന്നും ശിവഗിരി മഹാസമാധിയില്‍ എത്തിച്ചപ്പോള്‍ സച്ചിദാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

വര്‍ക്കല: ഗുരുദേവഭക്തനും ഗുരുദേവപ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന അന്തരിച്ച കുന്നംകരി സോമന്‍ തന്റെ പൂജാമുറിയില്‍ നിധി പോലെ സൂക്ഷിച്ചു പൂജിച്ചുപോന്ന ആ കസേര ഒടുവില്‍ ഗുരുദേവസന്നിധിയില്‍. സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് ഗുരുദേവന്റെ കസേര ശിവഗിരിയില്‍ സമര്‍പ്പിച്ചു. മഹാസമാധിയില്‍ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് കസേര സ്വീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട്ടിലൂടെ സഞ്ചരിച്ച വേളയില്‍ ഒരു ഭക്തന്‍ ഗുരുദേവന് ഇരിക്കുന്നതിനായി പണികഴിപ്പിച്ച കസേര പിന്നീട് സോമന് ലഭിച്ചു. ആ കസേരയാണ് ശിവഗിരി മഹാസമാധിയിലെത്തിച്ചത്. കുന്നംകരി എസ്എന്‍ഡിപി ശാഖാ സെക്രട്ടറി, പ്രസിഡന്റ്, ശിവഗിരി മഠം ഗുരുധര്‍മ പ്രചരണസഭ കേന്ദ്രസമിതിയംഗം ഉള്‍പ്പെടെ വിവിധ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സോമന്‍ ഇക്കഴിഞ്ഞ 9 നാണ് അന്തരിച്ചത്. നേരത്തെ ഭാര്യയും മരിച്ചു.

വിദേശത്തായ മക്കള്‍ മടങ്ങും മുമ്പേ കസേര മഹാസമാധിയില്‍ സമര്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ മുമ്പത്തേതുപോല പൂജാമുറിയില്‍ പൂജകള്‍ നടത്താനാവാതെ വരുന്നതിനാലാണ് കസേര ഗുരുദേവ സന്നിധിയില്‍ സമര്‍പ്പിച്ചതെന്ന് പ്രേംജിയും പ്രശാന്തും പ്രവീണും അറിയിച്ചു. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് തങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികരായിരിക്കുമെന്നും ശിവഗിരിയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

Tags: sivagiriSreenarayana Guru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളളാപ്പളളി പറഞ്ഞത് നിലവിലെ യാഥാര്‍ത്ഥ്യമെന്ന് മുഖ്യമന്ത്രി, ഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം രാജീവ് ചന്ദ്രശേഖര്‍
News

”സംഘടന കൊണ്ട് ശക്തരാവുക”, ഗുരുദേവ വചനങ്ങള്‍ ആദ്യ പ്രതികരണമാക്കി ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

Main Article

നൂറ്റാണ്ടു പിന്നിട്ട് ഗാന്ധിജി- ഗുരു കൂടിക്കാഴ്ച; ഹിമവല്‍-സാഗര സംഗമം പോലെ

Samskriti

ഭഗവാന്‍ ശ്രീരമണ മഹര്‍ഷിയും ശ്രീനാരായണ ഗുരുദേവനും

Kerala

ഉടുപ്പഴിക്കണമെന്ന് നിര്‍ബന്ധമുളള ക്ഷേത്രങ്ങളില്‍ പോകേണ്ട-സ്വാമി സച്ചിതാനന്ദ, ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയില്ല

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies