Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് നമ്മള്‍ ആരോടും യാചിക്കേണ്ട അവസ്ഥയില്ല; എല്ലാ വെല്ലുവിളികളെയും നമ്മള്‍ നേരിടും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 04:06 am IST
in India
ഷിംലയിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ കശ്യപ്
ഉപഹാരം നല്കുന്നു

ഷിംലയിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ കശ്യപ് ഉപഹാരം നല്കുന്നു

ഷിംല(ഹിമാചല്‍പ്രദേശ്): വികസനത്തിന്റെ വഴികളെല്ലാം അടച്ചുപൂട്ടിയത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ തൊഴില്‍ നയവും സംവരണനയവും രാജ്യത്തെ പുറകോട്ടടിച്ചു. ഹിമാചലിലെ സുഖ്‌വിന്ദര്‍ സുഖു സര്‍ക്കാര്‍ എല്ലാ പുരോഗതിക്കും പൂട്ടിട്ട സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിംലയില്‍ എന്‍ഡിഎ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അറുപത് കൊല്ലത്തിനിടയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കല്‍ പോലും പൊതുവിഭാഗത്തില്‍പെട്ട പാവങ്ങളെപ്പറ്റി ചിന്തിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം കൊണ്ടുവന്നത് മോദി സര്‍ക്കാരാണ്, അദ്ദേഹം പറഞ്ഞു.

മൂന്നാമൂഴത്തിന് അനുഗ്രഹം തേടിയാണ് ഞാനെത്തിയത്. സശക്ത ഭാരതത്തിന്, സമൃദ്ധ ഭാരതത്തിന് നിങ്ങളുടെ ആശീര്‍വാദങ്ങള്‍ വേണം. അഞ്ച് ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി, മോദി പറഞ്ഞു. നമ്മുടെ രാജ്യം കരുത്തുറ്റതാകണം. കോണ്‍ഗ്രസിന്റെ കാലത്ത് രാജ്യം ദുര്‍ബലമായിരുന്നു. പാകിസ്ഥാന്‍ നമ്മുടെ തലയില്‍ കയറി ഡാന്‍സ് കളിക്കുന്ന കാലമായിരുന്നു അത്. നമ്മുടെ സര്‍ക്കാരാകട്ടെ സഹായം തേടി ലോകം മുഴുവന്‍ അലഞ്ഞു. മോദിസര്‍ക്കാര്‍ അതിന് അന്ത്യം കുറിച്ചു. ഇന്ന് നമ്മള്‍ ആരോടും യാചിക്കേണ്ട അവസ്ഥയില്ല. നമ്മുടെ യുദ്ധം നമ്മള്‍ ചെയ്യും. എല്ലാ വെല്ലുവിളുകളെയും നമ്മള്‍ നേരിടും.

ഹിമാചലത്തിന്റെ പ്രൗഢമായ മലനിരകള്‍ എന്നെ പഠിപ്പിച്ചത് ഉന്നതമായ ആത്മീയതയുടെ തലങ്ങളാണ്. ഈ പര്‍വത ശിഖരങ്ങള്‍ കൊടുമുടിയോളം അഭിമാനികളാകാന്‍ നമുക്ക് കരുത്ത് പകരും. ഭാരതമാതാവിനേല്‍ക്കുന്ന ഒരു അപമാനത്തെയും പൊറുക്കരുതെന്ന പാഠമാണത്. അമ്മയെ അപമാനിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കരുത്തുണ്ടായില്ല. അവര്‍ക്ക് ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നത് പോലും അപമാനമാണ്. അവര്‍ക്ക് വന്ദേമാതരം മുഴക്കുന്നത് അസ്വസ്ഥതയാണ്, മോദി പറഞ്ഞു.

ജനങ്ങള്‍ക്കുമുന്നില്‍ ഒരു വശത്ത് മോദിയുടെ ഗ്യാരന്റിയുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് മുന്നോട്ടുവച്ച് വിനാശത്തിന്റെ മാതൃകയും. മോദി സര്‍ക്കാര്‍ ജനങ്ങളെ സമ്പന്നരാക്കി. അവര്‍ക്ക് അക്കൗണ്ടില്‍ പണം നല്കി. അതിര്‍ത്തിയിലുടനീളം റോഡുകള്‍ നിര്‍മിച്ചു. സൈനികരുടെയും സാധാരണക്കാരുടെയും ജീവിതം സുഗമമാക്കി.

ഇന്‍ഡി മുന്നണിയിലെ കക്ഷികളെ ഒരുമിപ്പിക്കുന്ന മൂന്ന് ഘടകങ്ങളുണ്ട്, അവര്‍ കടുത്ത വര്‍ഗീയവാദികളാണ്, കടുത്ത വംശീയ വാദികളാണ്, കടുത്ത സ്വജനപക്ഷപാതികളാണ്, മോദി ചൂണ്ടിക്കാട്ടി.

Tags: closed to developmentcongressNarendra ModiShimlaLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.