Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി ഇഡിയറ്റ്…അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയും: സുബ്രഹ്മണ്യം സ്വാമി

രാഹുല്‍ഗാന്ധി ഇഡിയറ്റാണെന്നും അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയുമെന്നും സുബ്രഹ്മണ്യം സ്വാമി. "പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് 2013ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സഭയില്‍ കീറിക്കളഞ്ഞ ആളാണ് രാഹുല്‍ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 12:17 am IST
in India

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഇഡിയറ്റാണെന്നും അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയുമെന്നും സുബ്രഹ്മണ്യം സ്വാമി. “പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് 2013ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സഭയില്‍ കീറിക്കളഞ്ഞ ആളാണ് രാഹുല്‍ഗാന്ധി. കുറ്റവാളികളാകുന്ന പാര്‍ലമെ‍ന്‍റ് അംഗങ്ങളെ സഭയില്‍ നിന്നും പുറത്താക്കുന്നതിന് പരിരക്ഷ നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സാണ് രാഹുല്‍ ഗാന്ധി ചീന്തിക്കളഞ്ഞത്.എന്ത് വലിയ കുട്ടിക്കളിയാണ് രാഹുല്‍ ഗാന്ധി ചെയ്തത്? “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ടിആര്‍എസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധി കുടുംബത്തിന്റെ ഇരുണ്ട ഉള്ളറകള്‍ സുബ്രഹ്മണ്യം സ്വാമി തുറന്ന് കാട്ടിയത്. രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. രാഹുല്‍ ഗാന്ധി തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്. “അമ്മേ, നമ്മളഅ‍ ധാരാളം പണം ഒളിച്ചുവെച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് രാഷ്‌ട്രീയം എന്ന പേരില്‍ നമ്മള്‍ ഇതൊക്കെ ചെയ്യണം? നമുക്ക് യൂറോപ്പില്‍ പോയി ജീവിതം ആസ്വദിച്ച് കൂടേ”- സുബ്രഹ്മണ്യം സ്വാമി പറയുന്നു.

“പക്ഷെ സോണിയാഗാന്ധിക്ക് അതിന് കഴിയില്ല. കാരണം അവര്‍ ധാരാളം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ അതിനെല്ലാം വിചാരണ നേരിടേണ്ടിവരും. ഞാന്‍ തുടങ്ങിവെച്ച നാഷണല്‍ ഹെറാള്‍ഡ് കേസ് തന്നെ അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ നില്‍ക്കേണ്ടത് അവരുടെ അതിജീവനത്തിന് ആവശ്യമാണ്. അതിനാലാണ് അവര്‍ രാഷ്‌ട്രീയത്തില്‍ തുടരുന്നത്.” -സുബ്രഹ്മണ്യം സ്വാമി പറയുന്നു.

കോളെജ് ഡിഗ്രിയോ സ്കൂള്‍ ഡിഗ്രിയോ ഇല്ലാതെ ലണ്ടനില്‍ പഠിക്കാന്‍ പോയ ആളാണ് സോണിയാഗാന്ധി. അവര്‍ എന്താണ് ചെയ്തത്? നേരത്തെ ഹോട്ടലില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുകൊടുക്കുന്ന ജോലിയാണ് ചെയ്തത്. പിന്നീട് ലണ്ടനില്‍ പോയി അവര്‍ എന്താണ് ചെയ്തത്? അതേക്കുറിച്ച് ഞാന്‍ പറയില്ല. കാരണം എന്റെ കയ്യില്‍ അത് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ല. ഇന്ത്യയില്‍ ഒരു ഔദ്യോഗിക സ്ഥാനവും വഹിക്കാന്‍ അവര്‍ യോഗ്യയല്ല. വാസ്തവത്തില്‍ അവര്‍ 2004ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. എന്നാല്‍ ഈ സ്ഥാനം വഹിക്കാന്‍ സാങ്കേതികമായി അവര്‍ക്ക് കഴിയില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അന്ന് രാഷ്‌ട്രപതിയായ അബ്ദുള്‍ കലാമും എന്നോട് യോജിച്ചു. അതേ തുടര്‍ന്ന് അവര്‍ക്ക് മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കേണ്ടി വന്നു. “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

 

 

Tags: SubramanianswamySwamyRahul GandhiSonia Gandhisubramanian swamyGandhi familyGandhidynasty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.