Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തീക്കനലില്‍ സ്ഫുടം ചെയ്തു കുതിക്കുന്ന പൊട്ടന്‍ തെയ്യം

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
May 23, 2024, 07:50 pm IST
in News

അപകടകരമായ മേലേരിയില്‍(തീക്കുണ്ഡം) കിടന്നും ഇരുന്നും ഏറെനേരം കഴിയുന്ന അപൂര്‍വം തെയ്യങ്ങളില്‍ ഒന്നാണ് പൊട്ടന്‍ തെയ്യം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും സാധാരണ കാണാറുള്ള കോലങ്ങളില്‍ നിന്നു ഭിന്നമായി കൂടുതല്‍ ആടയാഭരണങ്ങളോ മുഖത്തെഴുത്ത് അലങ്കാരങ്ങളോ ഇല്ല പൊട്ടന്‍തെയ്യത്തിന്.

അരയിലും തലയിലും കുരുത്തോല കൊണ്ടുള്ള തോരണവും പാളയില്‍ (കവുങ്ങിന്റെ ഇല) പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മുഖാവരണവും ശരീരമാസകലം അരിമാവ് കൊണ്ടുള്ള വരകളും കാല്‍ചിലങ്കയും കിങ്ങിണി കത്തിയും വടിയുമാണ് പൊട്ടന്‍തെയ്യത്തിന്റെ വേഷം.

ഈ തെയ്യം കെട്ടുന്ന കോലധാരി കഠിനവ്രതചര്യകള്‍ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. മേലേരിയില്‍ ഏറെനേരം കിടന്നും ഇരുന്നും കഴിയുന്നതിനാലാണ് ഈ കഠിനവ്രതചര്യകള്‍.

പൊതുവെ മലയന്‍, പുലയന്‍, പാണന്‍ സമുദായക്കാരുടെ അനുഷ്ഠാന കലയാണ് പൊട്ടന്‍ തെയ്യം. തോറ്റംപാട്ടിലൂടെ ആണ് കോലാധാരിയിലേക്ക് ദൈവത്തെ ആവാഹിച്ചെടുക്കുന്നത്. ഈ ചടങ്ങ് രാത്രിയിലാണ് ആരംഭിക്കുക. നേരം വെളുക്കും മുമ്പേ തെയ്യത്തിനു വീണു കിടക്കാനുള്ള മേലേരി തയ്യാറാവണം. പുളി, ചെമ്പകം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ട് കത്തിച്ചുണ്ടാക്കുന്ന തീക്കനല്‍ ആണ് മേലേരി. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും കനലിലും മാറിമാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയില്‍ ശരീരത്തില്‍ ചാര്‍ത്തിയ കുരുത്തോലകള്‍ മുഴുവന്‍ കത്തിക്കരിയുമ്പോഴും കുളിരണ് എന്നു മൊഴിഞ്ഞു സ്വയം പൊട്ടിച്ചിരിക്കുന്ന പൊട്ടന്‍ തെയ്യം വിശ്വാസികള്‍ക്ക് അനുഗ്രഹവും നല്‍കും.

അമ്പലങ്ങളിലും കാവുകളിലും പൊട്ടന്‍ തെയ്യം കെട്ടിയാടുന്നത് കുറവാണ്. വടക്കേ മലബാറിലെ ഹൈന്ദവ തറവാടുകളില്‍ കുടിയിരുത്തപ്പെട്ട രീതിയിലാണ് കൂടുതലും കണ്ടുവരുന്നത്. പൊട്ടന്‍ കുടിയിരുത്തപ്പെട്ട വീടിന്റെ അകം പള്ളിയറ എന്നാണ് അറിയപ്പെടുന്നത്.

പൊട്ടന്‍ തെയ്യം കേവലം ഒരു കലാ സൃഷ്ടിയോ അനുഷ്ഠാനമോ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തില്‍ നിലനിന്ന ജാതീയ ഉച്ചനീചത്വത്തിനെതിരായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയാണ്.

പരമശിവന്‍ ചണ്ഡാല വേഷധാരിയായി ശ്രീശങ്കരാചാര്യരെ ജാതിവ്യവസ്ഥയുടെ അസംബന്ധം ബോധ്യപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണത്തില്‍ നിന്നാണത്രേ ഉത്തര കേരളത്തില്‍ പൊട്ടന്‍ തെയ്യം കെട്ടിത്തുടങ്ങുന്നത്.

കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്താണത്രെ ചണ്ഡാലനും ശങ്കരാചാര്യരും ‘തീണ്ടലും തൊടീലും’ സംബന്ധിച്ച വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ചോരയുടെ നിറം ചുകപ്പ്, അത് പുലയനായാലും പറയനായാലും ബ്രാഹ്മണനായാലും ഒന്നെന്ന് കാണിച്ചു കൊടുത്തവന്‍ ശിവനെന്നു തിരിച്ചറിഞ്ഞ ശങ്കരാചാര്യര്‍ ചണ്ഡാലനു മുന്നില്‍ മാപ്പപേക്ഷിച്ചു എന്നാണ് ഐതിഹ്യം.

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
പിന്നെന്തെ ചൊവ്വര്‍ കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്?
നാങ്ങളെ കുപ്പയില്‍ നട്ടൊരു – വാഴപ്പഴമല്ലേ
നീങ്കളെ തേവന് പൂജ?

ഇത്യാദി ചണ്ഡാലന്റെ പ്രപഞ്ച സത്യമാകുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ ജ്ഞാനിയായ ശങ്കരാചാര്യര്‍ വിഷണ്ണനായിടത്താണ് വര്‍ണ്യവ്യവസ്ഥിതിയുടെ വേര് അറുക്കപ്പെട്ടതെന്നാണ് ഈ തെയ്യം നമ്മെ പഠിപ്പിക്കുന്നത്.
അഗ്‌നികുണ്ഠത്തില്‍ വീണുരുണ്ടിട്ടും സ്ഫുടംചെയ്ത പോലെ ഒരു പോറലും ഏല്‍ക്കാതെ കുതിക്കുന്ന പൊട്ടന്‍ തെയ്യം നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ പ്രതീകം കൂടിയാണ്.

 

Tags: kannurTheyyamPottan TheyyamCulture FestivalMalabar Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.