Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചട്ടമ്പിസ്വാമിയുടെ 25 അടി ഉയരമുള്ള പ്രതിമ; പതിനഞ്ച് അടി ഉയരമുള്ള ധ്യാനമണ്ഡപത്തിനു മുകളില്‍ അനാച്ഛാദനം ചെയ്തു

Janmabhumi Online by Janmabhumi Online
May 22, 2024, 09:40 pm IST
in Kerala
ചട്ടമ്പിസ്വാമിയുടെ 25 അടി ഉയരമുള്ള പ്രതിമ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഡോ. ഡി.എം. വാസുദേവന്‍ അനാച്ഛാദനം ചെയ്യുന്നു

ചട്ടമ്പിസ്വാമിയുടെ 25 അടി ഉയരമുള്ള പ്രതിമ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഡോ. ഡി.എം. വാസുദേവന്‍ അനാച്ഛാദനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

വള്ളികുന്നം (ആലപ്പുഴ): പതിനഞ്ച് അടി ഉയരമുള്ള ധ്യാനമണ്ഡപത്തിനു മുകളില്‍ 25 അടി ഉയരമുള്ള ചട്ടമ്പിസ്വാമിയുടെ പ്രതിമ വള്ളികുന്നം കാമ്പിശ്ശേരി ജങ്ഷനു സമീപം വിദ്യാധിരാജപുരത്ത് അനാച്ഛാദനം ചെയ്തു. വിദ്യാധിരാജ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവന്‍ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ചു.

സ്വാമിയുടെ സമാധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. ഇതിനോടനുബന്ധിച്ചുള്ള സമ്മേളനം വിദ്യാധിരാജ ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ പെരുമുറ്റം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേരള നവോത്ഥാനനായകരില്‍ പ്രഥമഗണനീയനായ വിദ്യാധിരാജ ചട്ടമ്പിസ്വാമിയെ എല്ലാ തലത്തിലും ഭരണാധികാരികള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരികളുടെ അഴിമതിക്കെതിരെ പ്രതികരിച്ച സ്വാമിയെ ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തത് എന്തുകൊïാണെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാധിരാജ ഇന്റര്‍നാഷണല്‍ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ സെക്രട്ടറി ബി. ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ചട്ടമ്പിസ്വാമി ആര്‍ക്കൈവ്‌സ് പ്രസിഡന്റ് ഡോ. ആര്‍. രാമന്‍ നായര്‍, സ്വാമി ശങ്കരാമൃതാനന്ദ പുരി, സ്വാമിനി കൃഷ്ണാനന്ദ പൂര്‍ണിമാമയി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വിദ്യാധിരാജ ഇന്റര്‍നാഷണല്‍ കോയമ്പത്തൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് വി.എസ്. സുഭാഷ്, സെക്രട്ടറി നന്ദകുമാര്‍ ഉണ്ണിത്താന്‍, വിജയരാഘവന്‍ ചെന്നൈ, വിദ്യാധിരാജ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അഡ്വ. ജി.പി. രവിന്ദ്രന്‍ നായര്‍, ആര്‍. ചന്ദ്രന്‍ ഉണ്ണിത്താന്‍, റ്റി.ഡി. വിജയന്‍ നായര്‍, പി.സി. നായര്‍, അനന്തന്‍ ആര്‍. പിള്ള, വിഷ്‌ലാല്‍ വി.എല്‍, ആര്‍. രാജേന്ദ്രന്‍ നായര്‍, മീന മുരളീധരന്‍, കെ. രാജശേഖന്‍ കായംകുളം, പൊന്നു.റ്റി, ജയമോഹന്‍, അഡ്വ. ഭാവന, സോജ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതവും ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയ പ്രൊഫ. എ.വി. ശങ്കരവാര്യര്‍ (മരണാനന്തരം), വൈക്കം വിവേകാനന്ദന്‍, ബി. ഗോപിനാഥപിള്ള നോര്‍ത്ത അമേരിക്ക, ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, പ്രതിമയുടെ ശില്‍പ്പികളായ ജെ.ഡി. ഗോപന്‍, സൈഗാള്‍ എന്നിവരെയും ആദരിച്ചു.

Tags: ChattambiswamyA 25 feet tall statue of ChattambiswamyunveiledVidyadhiraja International
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചട്ടമ്പി സ്വാമി സമാധി ശതാബ്ദി വര്‍ഷാചരണസഭ ഡോ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

ചട്ടമ്പിസ്വാമികള്‍ കേരള സമൂഹത്തെ പുനര്‍നിര്‍മിച്ച ഋഷിവര്യന്‍: സഞ്ജയന്‍

കൊല്ലം ജില്ലയിലെ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമം
Varadyam

മഹാഗുരു വര്‍ഷം 2024

Kerala

ചട്ടമ്പിസ്വാമി സ്മൃതിപൂജാ വര്‍ഷ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ക്ക്

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലത്തില്‍ നടന്ന പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണസഭ ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യുന്നു
News

ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ക്ക് കാലിക പ്രസക്തിയുണ്ട്: ഗോവാ ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies