Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ കണ്‍സോര്‍ഷ്യത്തില്‍ കുടിശിക; നെട്ടോട്ടത്തില്‍ കെഎസ്ആര്‍ടിസി, കാഴ്ചക്കാരായി ധനവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 03:24 am IST
in Kerala

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ കൂട്ടായ്‌മയില്‍ നിന്നെടുത്ത വായ്‌പ സമയത്തു തിരിച്ചടയ്‌ക്കാനാകാതെ പലിശക്കുരുക്കില്‍പ്പെട്ട് കെഎസ്ആര്‍ടിസി. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ സംഘം കൂട്ടായ്‌മയില്‍ നിന്നെടുത്ത വായ്‌പയ്‌ക്കാണ് തിരിച്ചടവു മുടങ്ങിയത്. പ്രതിമാസ തിരിച്ചടവു മുടങ്ങിയതോടെ ആവര്‍ത്തിച്ചാവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍.

ഇതിനിടെ കൂടുതല്‍ പലിശ നല്കിയാലേ തുടര്‍ന്നും പണം കിട്ടൂ എന്ന സഹകരണ കൂട്ടായ്‌മയുടെ കടുംവെട്ടും. 42,200 പേര്‍ക്കാണ് കെഎസ്ആര്‍ടിസി കടം വാങ്ങി പെന്‍ഷന്‍ നല്കുന്നത്. ധനപ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസിയുടെ സമനില തെറ്റുമ്പോള്‍ ഒന്നിലും ഇടപെടാതെ കാഴ്ചക്കാരായി ധനവകുപ്പ്.

പല തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ സഹകരണ കൂട്ടായ്‌മയില്‍ തിരിച്ചടവായി നല്‌കേണ്ട തുക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി കൈമാറിയിരുന്നു. ഫെബ്രുവരിയിലെ പണം സഹകരണ രജിസ്ട്രാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ സ്‌പെഷല്‍ ടിഎസ്ബി അക്കൗണ്ടിലേക്കു നല്കിയത്. എട്ടു ശതമാനം പലിശ ഉള്‍പ്പെടെ ഫെബ്രുവരിയിലെ 77,04,20,935 രൂപ കഴിഞ്ഞ ദിവസം നല്കിയെങ്കിലും മാര്‍ച്ച് മുതലുള്ള വായ്‌പ കുടിശിക തിരികെ ഒടുക്കാനായില്ല.

ഒരു വര്‍ഷത്തെ കാലയളവില്‍ സഹകരണ കൂട്ടായ്‌മയിലേക്ക് പണം നിക്ഷേപിക്കുന്ന സംഘങ്ങള്‍ക്ക് എല്ലാ മാസവും നിശ്ചിത തീയതിയില്‍ത്തന്നെ പലിശ ഉള്‍പ്പെടെ നല്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു കണ്‍സോര്‍ഷ്യം ആരംഭിച്ചത്. ഫണ്ട് മാനേജരുടെയും സഹകരണ രജിസ്ട്രാറുടെയും പേരില്‍ കേരള ബാങ്കില്‍ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് സഹകരണ സംഘങ്ങള്‍ പണം നിക്ഷേപിക്കുന്നത്.

സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കു പുറമേ എംപ്ലോയീസ് സഹകരണ സംഘങ്ങളെയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരിച്ചടവു മുടങ്ങുന്നതിനാല്‍ കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്കുന്നതില്‍ സഹകരണ സംഘങ്ങള്‍ക്ക് താത്പര്യം കുറഞ്ഞിട്ടുണ്ട്. എട്ടു ശതമാനം പലിശയ്‌ക്ക് തുടങ്ങിയ കടമെടുപ്പ്, ഘട്ടംഘട്ടമായി വര്‍ധിച്ചു. 9.1 ശതമാനമാണ് സഹകരണ കൂട്ടായ്‌മ ഇപ്പോള്‍ ആവശ്യപ്പെടുന്ന പലിശ.

അതേസമയം 2018 മുതല്‍ വിവിധ ആവശ്യങ്ങളിലേക്ക് പല തവണകളിലായി സഹകരണ കണ്‍സോര്‍ഷ്യം സര്‍ക്കാരിന് 15,000 കോടി രൂപയോളം കടം നല്കിയിട്ടുണ്ടെന്നും ഇതെല്ലാം ആവശ്യ സമയത്ത് തിരികെ നല്കിയിട്ടുണ്ടെന്നുമാണ് സഹകരണ വകുപ്പ് സര്‍ക്കാരിനു വേണ്ടി നടത്തുന്ന ന്യായീകരണം.

Tags: KSRTCFinance departmentcooperative consortium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.