Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവയവക്കടത്തിന് ഇരയായവരിൽ പാലക്കാട് സ്വദേശിയും; വൃക്ക എടുത്തവരില്‍ അധികവും വടക്കേയിന്ത്യക്കാര്‍; മറ്റ് 20 ഇരകളുടെ വിവരം കിട്ടി

അവയവദാനത്തിനായി ഇറാനിലേക്ക്‌ ആളുകളെ കടത്തുന്ന കേസിൽ അറസ്റ്റിലായ സാബിത്ത് നാസറില്‍ നിന്നും വൃക്കയും മറ്റും എടുത്തുമാറ്റപ്പെട്ട 20 പേരുടെ കൂടി വിവരങ്ങള്‍ കിട്ടിയതായി അറിയുന്നു.

Janmabhumi Online by Janmabhumi Online
May 20, 2024, 07:43 pm IST
in Kerala
അന്താരാഷ്ട്ര അവയവക്കടത്ത് റാക്കിന്‍റെ കണ്ണിയായ സാബിത്ത് നാസറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടുപോകുന്നു(ഇടത്ത്) അവയവറാക്കറ്റ് വൃക്ക നീക്കം ചെയ്യുന്നതിന്‍റെ പ്രാതിനിധ്യ ദൃശ്യം (വലത്ത്)

അന്താരാഷ്ട്ര അവയവക്കടത്ത് റാക്കിന്‍റെ കണ്ണിയായ സാബിത്ത് നാസറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടുപോകുന്നു(ഇടത്ത്) അവയവറാക്കറ്റ് വൃക്ക നീക്കം ചെയ്യുന്നതിന്‍റെ പ്രാതിനിധ്യ ദൃശ്യം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: അവയവദാനത്തിനായി ഇറാനിലേക്ക്‌ ആളുകളെ കടത്തുന്ന കേസിൽ അറസ്റ്റിലായ സാബിത്ത് നാസറില്‍ നിന്നും വൃക്കയും മറ്റും എടുത്തുമാറ്റപ്പെട്ട 20 പേരുടെ കൂടി വിവരങ്ങള്‍ കിട്ടിയതായി അറിയുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ ഈ പേര് വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്.

മനുഷ്യക്കടത്തിന് ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവയവക്കടത്തിന് ഇരയായ ഉത്തരേന്ത്യൻ സ്വദേശികളായ 20 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയതായി അറിയുന്നു.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം അവയവദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ടയാളാണ് താനെന്നാണ് സാബിത്ത് നാസര്‍ പറയുന്നത്. ഈ മേഖലയില്‍ നല്ല പണം ലഭിക്കുമെന്ന് മനസ്സിലാക്കിയ സാബിര്‍ ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായി. 2019ലാണ് സ്വന്തം വൃക്ക നൽകി പണം കൈപ്പറ്റിയതെന്ന് സാബിര്‍ പറയുന്നു. എന്നാൽ അവയവങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരെ ബന്ധപ്പെടുത്തി നൽകിയാൽ നല്ല പോലെ പണം ഉണ്ടാക്കാമെന്ന് മനസ്സിലാക്കിയ സാബിത്ത് നാസര്‍ ഏജന്‍റായി മാറി.

2019ൽ തൃശൂർ വലപ്പാട് എടമുട്ടത്ത് പത്ത് ദിവസം സാബിത്ത് നാസർ താമസിച്ചിട്ടുണ്ട്. പിന്നീട് അയാള്‍ വലപ്പാട് എടമുട്ടം തന്റെ നാട്ടിലെ മേൽവിലാസമാക്കി മാറ്റി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.

കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്‌ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് സാബിത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. മലയാളികളിൽ അല്ല അവയവം മാറ്റിവയ്‌ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയാണെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് കടത്തി ഇയാൾ അവയവകടത്ത് നടത്തിയത്. നാമമാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് പല ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങൾ ലാഭം കൊയ്യുന്നത്. പണം വാങ്ങി അവയവം നല്‍കുന്നത് നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരില്‍ നിന്നും വൃക്ക കരസ്ഥമാക്കിയതെന്നും ഇതേക്കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറയുന്നു.

പത്ത് ദിവസം മാത്രം താമസിച്ച വലപ്പാട് എടമുട്ടത്തെ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും. കാരണം കേസില്‍ രാജ്യാന്തര ബന്ധം കൂടി ഉള്ളതിനാലാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

Tags: Sabith Nasarorgan harvestingVaibhav Saxena Ernakulam Rural SPiranHuman TraffickingNedumbassery Airport
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്; തടവറയിലെ അനുഭവങ്ങള്‍

World

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

World

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍

World

ഇറാനിൽ രജായി തുറമുഖത്ത് കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച് 4 മരണം ; 500ലധികം പേർക്ക് പരിക്ക്

India

പകരച്ചുങ്കത്തെ പ്രതിരോധിക്കാന്‍ ഭാരതവുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇറാനും ചൈനയും

പുതിയ വാര്‍ത്തകള്‍

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

പാക് ചാരന്മാർ എൻ ഐ എ റഡാറിൽ; ഡാറ്റാലീഡ്സ് പൂട്ടി ; സയ്യിദ് നസാഖത് ഇന്ത്യ വിട്ടു

കേരളത്തിൽ എസ്ഡിപിഐ അല്ലാത്ത നിരവധി ആളുകളെ ഇപ്പോൾ സുടാപ്പി എന്ന് വിളിക്കുന്നു- പരാതിയുമായി എസ്ഡിപിഐ

പി വി അൻവർ മത്സരിക്കാതെ തങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കണമെന്ന് എസ്ഡിപിഐ

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു, ഒരാഴ്ചയ്‌ക്കുള്ളിൽ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത് 12,129 പ്രവാസികളെ

ക്ഷേത്രങ്ങള്‍ക്ക് സമീപമാണോ വീട്? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies