Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവക്കടത്തിന് ഇരയായവരിൽ പാലക്കാട് സ്വദേശിയും; വൃക്ക എടുത്തവരില്‍ അധികവും വടക്കേയിന്ത്യക്കാര്‍; മറ്റ് 20 ഇരകളുടെ വിവരം കിട്ടി

അവയവദാനത്തിനായി ഇറാനിലേക്ക്‌ ആളുകളെ കടത്തുന്ന കേസിൽ അറസ്റ്റിലായ സാബിത്ത് നാസറില്‍ നിന്നും വൃക്കയും മറ്റും എടുത്തുമാറ്റപ്പെട്ട 20 പേരുടെ കൂടി വിവരങ്ങള്‍ കിട്ടിയതായി അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 07:43 pm IST
in Kerala
അന്താരാഷ്ട്ര അവയവക്കടത്ത് റാക്കിന്‍റെ കണ്ണിയായ സാബിത്ത് നാസറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടുപോകുന്നു(ഇടത്ത്) അവയവറാക്കറ്റ് വൃക്ക നീക്കം ചെയ്യുന്നതിന്‍റെ പ്രാതിനിധ്യ ദൃശ്യം (വലത്ത്)

അന്താരാഷ്ട്ര അവയവക്കടത്ത് റാക്കിന്‍റെ കണ്ണിയായ സാബിത്ത് നാസറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടുപോകുന്നു(ഇടത്ത്) അവയവറാക്കറ്റ് വൃക്ക നീക്കം ചെയ്യുന്നതിന്‍റെ പ്രാതിനിധ്യ ദൃശ്യം (വലത്ത്)

കൊച്ചി: അവയവദാനത്തിനായി ഇറാനിലേക്ക്‌ ആളുകളെ കടത്തുന്ന കേസിൽ അറസ്റ്റിലായ സാബിത്ത് നാസറില്‍ നിന്നും വൃക്കയും മറ്റും എടുത്തുമാറ്റപ്പെട്ട 20 പേരുടെ കൂടി വിവരങ്ങള്‍ കിട്ടിയതായി അറിയുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ ഈ പേര് വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്.

മനുഷ്യക്കടത്തിന് ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവയവക്കടത്തിന് ഇരയായ ഉത്തരേന്ത്യൻ സ്വദേശികളായ 20 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയതായി അറിയുന്നു.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം അവയവദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ടയാളാണ് താനെന്നാണ് സാബിത്ത് നാസര്‍ പറയുന്നത്. ഈ മേഖലയില്‍ നല്ല പണം ലഭിക്കുമെന്ന് മനസ്സിലാക്കിയ സാബിര്‍ ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായി. 2019ലാണ് സ്വന്തം വൃക്ക നൽകി പണം കൈപ്പറ്റിയതെന്ന് സാബിര്‍ പറയുന്നു. എന്നാൽ അവയവങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരെ ബന്ധപ്പെടുത്തി നൽകിയാൽ നല്ല പോലെ പണം ഉണ്ടാക്കാമെന്ന് മനസ്സിലാക്കിയ സാബിത്ത് നാസര്‍ ഏജന്‍റായി മാറി.

2019ൽ തൃശൂർ വലപ്പാട് എടമുട്ടത്ത് പത്ത് ദിവസം സാബിത്ത് നാസർ താമസിച്ചിട്ടുണ്ട്. പിന്നീട് അയാള്‍ വലപ്പാട് എടമുട്ടം തന്റെ നാട്ടിലെ മേൽവിലാസമാക്കി മാറ്റി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.

കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്‌ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് സാബിത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. മലയാളികളിൽ അല്ല അവയവം മാറ്റിവയ്‌ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയാണെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് കടത്തി ഇയാൾ അവയവകടത്ത് നടത്തിയത്. നാമമാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് പല ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങൾ ലാഭം കൊയ്യുന്നത്. പണം വാങ്ങി അവയവം നല്‍കുന്നത് നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരില്‍ നിന്നും വൃക്ക കരസ്ഥമാക്കിയതെന്നും ഇതേക്കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറയുന്നു.

പത്ത് ദിവസം മാത്രം താമസിച്ച വലപ്പാട് എടമുട്ടത്തെ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും. കാരണം കേസില്‍ രാജ്യാന്തര ബന്ധം കൂടി ഉള്ളതിനാലാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

Tags: iranHuman TraffickingNedumbassery AirportSabith Nasarorgan harvestingVaibhav Saxena Ernakulam Rural SP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

World

‘ഇസ്ലാമിക വിപ്ലവത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു’; ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരീജാനി കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് ഇറാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.