Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മനോരമയുടെ റിപ്പോര്‍ട്ടര്‍ മരക്കഴുത; രാഹുലിന്റെ അടുക്കള റിപ്പോര്‍ട്ടര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:51 pm IST
in India

തിരുവനന്തപുരം: മനോരമയുടെ വ്യാജവാര്‍ത്തയെ കളിയാക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി.  തരംഗമായി രാഹുല്‍- അഖിലേഷ് ചര്‍ച്ച എന്ന തലക്കെട്ടില്‍ വന്ന നിലവാരമില്ലാത്ത വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വിമര്‍ശം ഉയര്‍ത്തിയത്.
അതീവ സുരക്ഷയില്‍ ഉള്ള രണ്ട് നേതാക്കള്‍ വേദിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് ് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലന്നും സന്ദീപ് വാചസ്പതി ഫേസ് ബൂക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാധ്യമപ്രവര്‍ത്തനം ഇത്രയും തരംതാണ ഒരു കാലയളവ് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മുതലാളിയുടെ രാഷ്‌ട്രീയം പറയാന്‍ എഡിറ്റോറിയല്‍ പേജ് ഉണ്ടെന്നിരിക്കെ വാര്‍ത്തയില്‍ അത് തിരുകി കയറ്റുന്നത് ലളിതമായി പറഞ്ഞാല്‍ മര്യാദകേടാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡല്‍ഹി റിപ്പോര്‍ട്ടര്‍ എങ്കില്‍ അത് തുറന്ന് പറയണം. അല്ലായെങ്കില്‍ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും. അതീവ സുരക്ഷയില്‍ ഉള്ള രണ്ട് നേതാക്കള്‍ വേദിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്ത മാന്യ ദേഹത്തിന് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലാത്ത സ്ഥിതിയ്‌ക്ക് രാഹുലിന്റെ അടുക്കള റിപ്പോര്‍ട്ടര്‍ എന്ന പദവിയാകും കൂടുതല്‍ ചേരുക.

ഫുല്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ട് പ്രസംഗം നടത്താനാകാതെ രാഹുല്‍ മടങ്ങിയിരുന്നു. കോണ്‍ഗ്രസിന് നാണക്കേടായ സംഭവം റിപ്പോര്‍ട്ടു ചെയ്ത മനോരമ ലേഖകന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
വേദിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ സംസാരിച്ചത് എന്ന നിലയിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.
‘മുലയം സിങ് യാദവിനെക്കുറിച്ച് പറയാമോ എന്ന് അഖിലേഷിനോട് രാഹുല്‍ ചോദിച്ചു. അഖിലേഷ് ഉത്തരം പറഞ്ഞു. ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്ത കരും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടിയുള്ള രാ ഷ്‌ട്രീയമാണ് കൈകാര്യം ചെയ്തത്. അദ്ദേഹ ത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങള്‍ അറിയാമാ യിരുന്നതിനാല്‍ മണ്ണിന്റെ മകന്‍ എന്നു വിളിക്കു മായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു.
സമൂഹമാധ്യമത്തില്‍ തരംഗമായി. മുലായം സിങ് യാദവിനെപ്പറ്റി പറയാമോ എന്നു ചോദിച്ച പ്പോള്‍ ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടിയുള്ള രാഷ്‌ട്രീയമാണ് കൈകാര്യം ചെയ്തത്. അദ്ദേഹ ത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങള്‍ അറിയാമാ യിരുന്നതിനാല്‍ മണ്ണിന്റെ മകന്‍ എന്നു വിളിക്കു മായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു. തുടര്‍ന്ന് ഇരുവരും പ്രകടനപത്രിക ചര്‍ച്ച ചെയ്തു. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിയാല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും എന്ന് അഖിലേഷ് പറഞ്ഞു. അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാന്‍ തുടങ്ങി യിട്ടുണ്ടെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ രാഹുലിന്റെ പ്രസംഗങ്ങളാണ് അതിനിടയാക്കി യതെന്ന് അഖിലേഷ് മറുപടി പറഞ്ഞു.കോണ്‍ഗ്രസും എസ്പിയും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഒരുമിച്ച് പോരാടുകയാണെന്ന് അഖിലേഷ് പറഞ്ഞു’
എന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. പരോക്ഷമായി രാഹുല്‍ ഗാന്ധി ഒന്നും അറിയാത്തവന്‍ എന്നും വാര്‍ത്ത പറഞ്ഞു വെക്കുന്നു. മുലയം സിങ് ആരാണെന്ന് അല്ലങ്കില്‍ ചോദിക്കുമോ? കോണ്‍ഗ്രസും എസ്പിയും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഒരുമിച്ച് പോരാടുകയാണെന്ന് വേറൊരാള്‍ പറഞ്ഞ് അറിയേണ്ടതുണ്ടോ?

Tags: Malayala ManoramaSandeep vachaspathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.