Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുകേഷിന്റെ ചെസിലെ വിജയത്തെക്കുറിച്ച് ഗാരി കാസ്പറോവ് പോലും പ്രതികരിച്ചു; ടൊറന്‍റോയില്‍ സംഭവിച്ചത് ഇന്ത്യന്‍ ഭൂകമ്പമെന്ന് കാസ്പറൊവ്

ഗുകേഷ് ചാമ്പ്യനായ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റ് നടന്നത് കാനഡയിലെ ടൊറന്‍റോയിലായിരുന്നു. "ടൊറന്‍റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമാണ്"- ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു..

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Apr 23, 2024, 06:39 pm IST
in Sports

മോസ്കോ: ലോകമാകെ ആരാധിക്കുന്ന ചെസിലെ ഇതിഹാസതാരമാണ് റഷ്യയുടെ ഗാരി കാസ്പറോവ്. അദ്ദേഹം പോലും 17കാരനായ ഗുകേഷ് ലോകോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരെ തോല്‍പിച്ച് കാന്‍ഡിഡേറ്റ്സ് കിരീടം നേടിയ സംഭവത്തോടെ പ്രതികരിക്കാനെത്തിയത് പലരേയും അത്ഭുതപ്പെടുത്തുന്നു. 1985 മുതല്‍ 2000 വരെ ചെസ് ലോകചാമ്പ്യനായിരുന്നു ഗാരി കാസ്പറോവ്. 2000ല്‍ പിന്നീട് വ്ളാഡിമിര്‍ ക്രാംനിക്കിനോടാണ് ഗാരി കാസ്പറൊവ് തോല്‍ക്കുന്നത്. 1985ല്‍ തനിക്ക് 22 വയസ്സുള്ളപ്പോള്‍ അന്നത്തെ ലോകചാമ്പ്യനായ കാര്‍പോവിനെ തോല്‍പിച്ച് ലോക ചെസ് കിരീടം നേടിയ ശേഷം ഗാരി കാസ്പറോവിനെ വിരമിക്കുന്നതുവലെ ആരും തോല്‍പിച്ചില്ല.1999ല്‍ തന്നെ ചെസില്‍ 2851 എന്ന ഉയര്‍ന്ന ഫിഡെ റേറ്റിങ് നേടിയ അദ്ദേഹത്തിന്റെ റെക്കോഡ്, 2013ല്‍ മാഗ്നസ് കാള്‍സന്‍ തകര്‍ക്കുന്നതുവരെ അദ്ദേഹത്തിന്റെ പേരില്‍ തുടര്‍ന്നു. 1984ല്‍ ചെസ് കളി തുടങ്ങി 2005ല്‍ വിരമിക്കുന്നതുവരെ അദ്ദേഹമായിരുന്നു ലോകത്തിലെ ഒന്നാം നമ്പര്‍ ചെസ് താരം. മാഗ്നസ് കാള്‍സന്‍ എന്ന നോര്‍വ്വെയിലെ അത്ഭുതബാലനെ ചെസില്‍ അനിഷേധ്യ ചാമ്പ്യനായി വളര്‍ത്തിയതും കാസ്പറോവ് ആയിരുന്നു. കാസ്പറോവിനെപ്പോലെ ഒരാളെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ച സംഭവമായിരുന്നു ഗുകേഷിന്റെ കാന്‍ഡിഡേറ്റ് ചെസിലെ വിജയം. ഇത്ര ചെറുപ്രായത്തില്‍ പക്വമതികളായ കളിക്കാര്‍ മാത്രം നേടുന്ന കാന്‍ഡിഡേറ്റ്സ് കിരീടം പോലൊന്ന് സ്വന്തമാക്കുക എന്നത് ചെസിലെ അത്ഭുതം തന്നെയായാണ് ഇവരെല്ലാം കാണുന്നത്.

Congratulations! The Indian earthquake in Toronto is the culmination of the shifting tectonic plates in the chess world as the 17 year old Gukesh D will face the Chinese champion Ding Liren for the highest title. The "children" of Vishy Anand are on the loose! https://t.co/Lm52orDYs8

— Garry Kasparov (@Kasparov63) April 22, 2024

ഗുകേഷ് ചാമ്പ്യനായ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റ് നടന്നത് കാനഡയിലെ ടൊറന്‍റോയിലായിരുന്നു. “ടൊറന്‍റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമാണ്”- ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.. “ചെസ് ലോകത്തെ അധികാര സമവാക്യങ്ങള്‍  മാറി മറിയുകയാണ്. വിഷി (വിശ്വനാഥന്‍ ആനന്ദിനെ വിളിക്കുന്ന ചുരുക്കപ്പേര്)യുടെ കുട്ടികള്‍ തകര്‍ത്താടുകയാണ്.”- ഗാരി കാസ്പറോവ് എക്സില്‍ കുറിച്ചു. “ലോകചെസ് കിരീടത്തിനായി ഗുകേഷ് ഇനി ചൈനീസ് താരം ഡിങ് ലിറനെ നേരിടും.”-ഗാരി കാസ്പറോവ് പറയുന്നു. ടൊറന്‍റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമെന്ന ഗാരി കാസ്പറൊവിന്റെ വിശേഷണം ഇന്‍റര്‍നെറ്റില്‍ പിന്നീട് തരംഗമായി മാറി. ഒട്ടേറെപ്പേരാണ് കാസ്പറൊവിന്റെ ഈ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചത്.

ലോക രണ്ടാം റാങ്കുകാരന്‍ യുഎസിന്റെ ഫാബിയാനോ കരുവാന, മൂന്നാം റാങ്കുകാരന്‍ യുഎസിന്റെ ഹികാരു നകാമുറ, ഏഴാം റാങ്കുകാരന്‍ റഷ്യയുടെ ഇയാന്‍ നെപോമ് നിഷി എന്നീ പരിചയസമ്പന്നരെ മറികടന്നാണ് വെറും 17 വയസ്സുകാരനായ ഇന്ത്യയുടെ ഗുകേഷ് കിരീടം നേടുന്നത്. ലോകചെസ് വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ സംഭവം. ചെസിലെ അധിപന്മാരെന്ന് കരുതുന്ന യുഎസ്, റഷ്യ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യയുടെ ഈ ആധിപത്യം. തീര്‍ച്ചയായും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് വളര്‍ത്തിയെടുത്തവരാണ് ഗുകേഷും പ്രജ്ഞാനന്ദയും. 2014ല്‍ കാന്‍ഡിഡേറ്റ്സില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം നേടിയതിന് ശേഷം 10 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിശ്വനാഥന്‍ ആനന്ദിന്റെ ശിഷ്യന്‍ ഗുകേഷ് കിരീടം നേടുന്നത്.

നല്ല രീതിയില്‍ ദീര്‍ഘകാലമായി യോഗ പ്രാക്ടീസ് ചെയ്യുന്ന ഗുകേഷ് മനസ്സിന്റെ പ്രശാന്തതയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണ്. മാത്രമല്ല, പക്വതയോടെ, യാതൊരു എടുത്തുചാട്ടമോ ആത്മപ്രശംസയോ നാട്യഭാവങ്ങളോ ഇല്ലാതെയാണ് കാര്യങ്ങള്‍ വിശദീകരിക്കുക. “ലോക ചാമ്പ്യന്‍ ഷിപ്പ് പട്ടത്തിനായി കളിക്കുമ്പോള്‍ നല്ലൊരു പ്രകടനം കാഴ്ചവെയ്‌ക്കണം എന്നാഗ്രഹിക്കുന്നു. ഏറ്റവും മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കും. അതിനുള്ള ഒരുക്കങ്ങളിലാണ്. നല്ല ചെസ് കളിക്കണമെങ്കില്‍ നമ്മള്‍ നല്ല രീതിയില്‍ ഇരിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ഞാന്‍ വിചാരിക്കുന്ന ദിശയില്‍ എത്തുമെന്ന് കരുതുന്നു.”- ഇതാണ് ലോക ചെസ് കിരീടത്തിന് ചൈനയുടെ ഡിങ് ലിറനുമായി നടക്കാന്‍ പോകുന്ന 14 റൗണ്ട് മത്സരത്തെക്കുറിച്ച് ഗുകേഷിന് പറയാനുള്ളത്.

“ലോക കിരീടത്തിന് ഡിങ്ങ് ലിറനെ വെല്ലുവിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അവസരം കിട്ടിയിട്ടില്ല. ഉടനെ തയ്യാറെടുപ്പുകള്‍ തുടങ്ങും.”

 

Tags: GarryKasparovDingLirenChessGukeshcandidates2024Fidecandidateschess2024GukeshD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.