Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതീന്‍ താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ കണ്ണി അഞ്ച് വര്‍ഷമായി എന്‍ഐഎയുടെ നോട്ടപ്പുള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 12:51 am IST
in India
അബ്ദുള്‍ മതീന്‍ താഹ, മുസാഫിര്‍ ഹുസൈന്‍ ഷാസിബ്‌

അബ്ദുള്‍ മതീന്‍ താഹ, മുസാഫിര്‍ ഹുസൈന്‍ ഷാസിബ്‌

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മതീന്‍ താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാരത മൊഡ്യൂളിന്റെ തലവനെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിര്‍ ഹുസൈന്‍ ഷാസിബിനേയും കൊല്‍ക്കത്തയില്‍ നിന്ന് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അഞ്ച് വര്‍ഷമായി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന താഹയാണ് ബെംഗളൂരു കഫേ സ്‌ഫോടനം ആസൂത്രണം ചെയ്തത്. 2022 നവംബറില്‍ നടന്ന മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം, 2022ല്‍ ശിവമോഗ ട്രയല്‍ സ്‌ഫോടനം, 2020ല്‍ അല്‍ ഹിന്ദ് മൊഡ്യൂള്‍ കേസ് എന്നിവയുമായി താഹയ്‌ക്ക് ബന്ധമുണ്ട്.

ഐഎസിന്റെ ”കേണല്‍ എന്ന് വിശേഷിപ്പിക്കുന്നയാളുമായി താഹയ്‌ക്ക് നേരിട്ട് ബന്ധമുണ്ട്. രാജ്യത്ത് വിവിധയിടങ്ങളില്‍ കേസുകളുണ്ട്. ആരാണ് കേണല്‍, അയാളുടെ പ്രവര്‍ത്തന രീതി, കൂടിക്കാഴ്ചകള്‍, തീവ്രവാദ ഫണ്ടിങ് എന്നിവ കണ്ടെത്താന്‍ താഹയെയും മുസാവിര്‍ ഹുസൈന്‍ ഷാസിബിനെയും എന്‍ഐഎ ചോദ്യം ചെയ്യും. കഫേ സ്‌ഫോടനത്തിന് ശേഷം താഹ തമിഴ്‌നാട് വഴിയും മുസാവിര്‍ ഹുസൈന്‍ ബെംഗളൂരു വഴിയും രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മില്‍ ഷെരീഫിന് ഐഇഡി കഫേയില്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് നിര്‍ദേശം നല്കിയത് താഹയായിരുന്നു.

ബോംബ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനായി താഹ ഒരാഴ്ചയിലേറെ കഫേയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. ബോംബ് വെക്കുന്നയാള്‍ക്കുള്ള എന്‍ട്രി, എക്‌സിറ്റ് പ്ലാനുകള്‍ അടക്കം ഇവര്‍ തയാറാക്കിയിരുന്നു. സ്‌ഫോടനത്തിന് ലഭിച്ച വിദേശ ധനസഹായത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് എന്‍ഐഎ സംഘം പദ്ധതിയിടുന്നത്.

പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചത് വ്യാജ ആധാര്‍ കാര്‍ഡുകളിലെ വിലാസമാണെന്നും മോഷ്ടിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ പ്രതികള്‍ ലോഡ്ജുകളില്‍ നല്കിയതായും എന്‍ഐഎ കണ്ടെത്തി. മുഖ്യ സൂത്രധാരനായ അബ്ദുള്‍ മവീന്‍ താഹ ക്രിപ്‌റ്റോ കറന്‍സി വഴിയാണ് സ്‌ഫോടനത്തിന് ഫണ്ട് സമാഹരിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുള്‍ മതീന്‍ താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിര്‍ ഹുസൈന്‍ ഷാസിബിനേയും കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് ശേഷം ബെംഗളൂരു വിട്ട ഇരുവരും നാല്‍പത് ദിവസത്തോളം ബംഗാളിലായിരുന്നു പ്രധാനമായും ഒഴിവില്‍ കഴിഞ്ഞത്.

സഞ്ജയ് അഗര്‍വാള്‍, ഉദയ് ദാസ്, ഉഷ പട്ടേല്‍, വിഘ്‌നേഷ് തുടങ്ങിയ പേരുകളാണ് ഇവര്‍ താമസിച്ച ലോഡ്ജുകളില്‍ നല്കിയത്. നാല് ദിവസം മുന്‍പാണ് താഹയും ഷാസിബും അറസ്റ്റിലായ ന്യൂ ദിഗ ലോഡ്ജില്‍ എത്തിയത്. ഡാര്‍ജിലിംഗില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയാണെന്നാണ് ഇവര്‍ ജീവനക്കാരോട് പറഞ്ഞത്.

കൊല്‍ക്കത്തയിലെ രണ്ട് ഹോട്ടലുകളില്‍ മഹാരാഷ്‌ട്രയിലെ പാല്‍ഗഡ്് സ്വദേശിയായ ഉഷ ഷാനവാസ് പട്ടേലിന്റെ പേരിലുള്ള ആധാര്‍ കാര്‍ഡാണ് ഇവര്‍ നല്കിയത്. മറ്റോരിടത്ത് കര്‍ണാടകയില്‍ നിന്നുള്ള വിഘ്‌നേശ ബി.ഡി., അന്‍മോല്‍ കുല്‍ക്കര്‍ണി തുടങ്ങിയ പേരിലാണ് മുറിയെടുത്തത്.

കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി സ്വദേശികളാണ് താഹയും ഷാസിബും. ഐടി എന്‍ജിനീയറായ താഹ ശിവമോഗ ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കന്‍ മൊഡ്യൂളിന്റെ മുഖ്യ കണ്ണിയാണ്. സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച ഷാസിബിന്റെ തൊപ്പിയാണ് അന്വേഷത്തില്‍ നിര്‍ണായകമായത്. ചെന്നൈയിലെ ഒരു കടയില്‍ നിന്നാണ് ഷാസിബ് തൊപ്പി വാങ്ങിയതെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.

 

Tags: NIAIslamic State TerroristRameswaram cafe blast caseMateen Taha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

News

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Kerala

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.