Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം ശോഭിക്കും; ടെക്നോളജിയില്‍ തരൂര്‍ രാജീവ് ചന്ദ്രശേഖറിന്റെ നിഴല്‍പോലുമല്ല…

ആദ്യമായാണ് വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത്കാര്‍ക്ക് കിട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 09:09 pm IST
in India

ആദ്യമായാണ് വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത്കാര്‍ക്ക് കിട്ടുന്നത്. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ശശി തരൂര്‍ ദല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും ബിരുദമെടുത്തു. ലണ്ടനിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ലെച്ചര്‍ സ്കൂള്‍ ഓഫ് ലോ ആന്‍റ് ഡിപ്ലോമസിയില്‍ നിന്നും ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് അഫയേഴ്സില്‍ ഡോക്ടറേറ്റും നേടി. ആരും കൊതിയ്‌ക്കുന്ന പഠന നേട്ടം.

രാജീവ് ചന്ദ്രശേഖറാകട്ടെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയീയറിംഗില്‍ ബിടെക് പാസായി. കംപ്യൂട്ടര്‍ സയന്‍സ് അത്രയ്‌ക്ക് സുപരിചിതമല്ലാത്ത കാലത്ത് അമേരിക്കയിലെ ചിക്കാഗോയില്‍ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് നേടി.

വിനോദ് ധം എന്ന ഇന്ത്യന്‍ അമേരിക്കന്‍ എഞ്ചിനീയറും വെന്‍ച്വല്‍ കാപിറ്റലിസ്റ്റും ചന്ദ്രശേഖറിനെ 1988 മുതല്‍ 1991ല്‍ ഇന്ത്യന്‍ യുവത്വം സ്വപ്നം കാണുന്ന ഇന്‍റലിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് ഇന്‍റലിന്റെ ചിപ് നിര്‍മ്മാണ യൂണിറ്റിലാണ് ചന്ദ്രശേഖര്‍ ജോലി ചെയ്തത്. പിന്നീട് ലോകം കൊതിക്കുന്ന ഹാര്‍വാഡില്‍ നിന്നും അദ്ദേഹം അഡ്വാന്‍സ്ഡ് മാനേജ്മെന്‍റ് പാസായി.

അതിന് ശേഷം വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സേവനം ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖ വ്യവസായികളായ ടാറ്റയോ ബിര്‍ളയോ അംബാനിയോ ഉണ്ടായില്ല. കാരണം അവര്‍ക്കൊന്നും ഈ ടെക്നോളജിയുടെ കരുത്ത് അറിയുമായിരുന്നില്ല. അന്ന് മൊബൈല്‍ ഫോണ്‍ സേവനത്തിനുള്ള സര്‍ക്കാരിന്റെ അനുവാദം തേടി അപേക്ഷ നല്‍കിയതില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള യുവാവായിരുന്നു.- രാജീവ് ചന്ദ്രശേഖര്‍. അങ്ങിനെയാണ് ചരിത്രം സൃഷ്ടിച്ച ബിപിഎല്‍ മൊബൈലിന്റെ ജനനം.

സാങ്കേതികവിദ്യയിലുള്ള ചന്ദ്രശേഖറിന്റെ അവഗാഹം കൃത്രിമബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ കടന്നുവരുന്ന ലോകത്ത് ഇന്ത്യയെ തടസ്സമില്ലാതെ മുന്നോട്ട് നയിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്ന് മോദി ചിന്തിച്ചു. അങ്ങിനെയാണ് മോദി രാജീവ് ചന്ദ്രശേഖറിനെ ഐടി മന്ത്രിയായി  കാബിനറ്റിലേക്ക് കൊണ്ടുവരുന്നത്. ആ ഉത്തരവാദിത്വം കുറെയേറെ മുന്നോട്ടേക്ക് കൊണ്ടുപോകാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു.

പക്ഷെ ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. അതിനാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തെ ഉറ്റുനോക്കുന്നത്. ജയിച്ചാല്‍ മോദിയുടെ കാബിനറ്റില്‍ രാജീവും ഉണ്ടായിരിക്കും. ഇന്ത്യയുടെ പുതിയ ടെക്നോളജി കുതിപ്പിന് കരുത്ത് പകരാന്‍.

Tags: Modiyude GuaranteeLokSabhaElections2024TechnocratBPL MobileRajeev ChandrasekharShashi TharoorTechnologyThiruvananthapuram@Rajeev_GoI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കെ സിയെ കേരളത്തില്‍ വേണമെന്ന് കേരള ബിജെപി, ദല്‍ഹിയില്‍ വേണമെന്ന് ദേശീയ ഘടകം, പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

Main Article

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.