Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നജ്മയും മന്‍മോഹനനും പിന്നെ ആന്റണിയും അബ്ദുള്ളയും

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 7, 2024, 01:44 am IST
in India, BJP
FacebookTwitterWhatsAppTelegramLinkedinEmail

മുന്‍ പ്രതിരോധമന്ത്രിയും നിലവില്‍ ധനമന്ത്രിയുമായ നിര്‍മ്മല സീതാരാമന്‍ ലോകസഭയിലേയ്‌ക്ക് മത്സരിക്കാത്തിന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നു പറയുന്നത് മന്‍മോഹന്‍ സിങ്ങിന്റെയും എ.കെ. ആന്റണിയുടേയും പാര്‍ട്ടിക്കാരും. മന്‍മോഹന്‍ ആറു തവണ രാജ്യസഭയില്‍ എത്തിയപ്പോള്‍ അഞ്ച് തവണയുമായി ആന്റണി തൊട്ടടുത്തുണ്ട്. ജയിക്കാനായില്ലങ്കിലും മുന്‍ ധനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ് ഒരു തവണ ലോകസഭയിലേയക്ക് മത്സരിച്ചു എന്നു പറയാം. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ കാര്യത്തില്‍ അതുമില്ല. മുഖ്യമന്ത്രി ആകാന്‍ രാജ്യസഭ അംഗത്വം രാജിവച്ചു എന്നല്ലാതെ ഒരിക്കലും ലോകസഭ സ്ഥാനാര്‍ത്ഥി ആയിട്ടില്ല. നിര്‍മ്മല സീതാരാമന്‍ മൂന്നാം തവണയാണ് രാജ്യസഭയില്‍ എത്തിയത്. 2028 വരെ കാലാവധിയും ഉണ്ട്.

ആറു തവണ രാജ്യസഭയിലേയ്‌ക്ക് നാമ നിര്‍ദേശം ചെയ്യപ്പെട്ട രണ്ടു പേര്‍ മാത്രം. മന്‍മോഹന്‍ സിങ്ങും നജ്മ ഹെപ്തുള്ളയും. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയടക്കം വഹിച്ച നജ്മ ആറു ടേമിലായി 36 വര്‍ഷമാണ് രാജ്യസഭയില്‍ പ്രവര്‍ത്തിച്ചത്. 1980 മുതല്‍ നാല് തവണ മഹാരാഷ്‌ട്രയില്‍ നിന്ന് രാജ്യസഭാംഗമായിരുന്നു, 1980, 1986, 1992, 1998 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. 2004ല്‍ മധ്യപ്രദേശില്‍ നിന്നും 2012ല്‍ രാജസ്ഥാനില്‍നിന്നും ബിജെപി പ്രതിനിധിയായും നജ്മ രാജ്യസഭയിലുണ്ടായിരുന്നു. നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രി ആയിരിക്കെ 1991ല്‍ ആസാമില്‍നിന്നാണ് മന്‍മോഹന്‍സിങ് ആദ്യം രാജ്യസഭയിലെത്തിയത്. പിന്നീട് തുടര്‍ച്ചയായി നാലു തവണകൂടി ആസാമില്‍നിന്നും 2019ല്‍ രാജസ്ഥാനില്‍ നിന്നും ജയിച്ചു. 2025ല്‍ കാലാവധി പൂര്‍ത്തിയാകും .

ഇരുവര്‍ക്കും പിന്നില്‍ അഞ്ചു തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്നു പേര്‍. അതില്‍ രണ്ടും മലയാളികള്‍. എ.കെ. ആന്റണിയും മുസ്ലിം ലീഗിന്റെ വി.ബി. അബ്ദുള്ളക്കോയയും. മഹാരാഷ്‌ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സരോജ് ഖപാര്‍ദേ ആണ് മൂന്നാമന്‍.

എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എ.കെ. ആന്റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലെത്തിയത്. പിന്നീട് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ 1995ല്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി രാജിവച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദവി ഇടയ്‌ക്ക് ഉപേക്ഷിച്ച് വീണ്ടും രാജ്യസഭയിലെത്തി. 2005ല്‍ ഉപരിസഭയില്‍ എത്തിയ ആന്റണി 2022 വരെ തുടര്‍ന്നു. ആകെ 28 വര്‍ഷം… വി.ബി. അബ്ദുള്ളക്കോയ 1967 മുതല്‍ 1998 വരെ 30 വര്‍ഷം രാജ്യസഭയിലിരുന്നു. വയലാര്‍ രവി നാലു തവണയായി 24 വര്‍ഷം രാജ്യസഭയില്‍ ഉണ്ടായിരുന്നു. കെ. കരുണാകരന്‍, പി.ജെ. കുര്യന്‍, തെന്നല ബാലകൃഷ്ണ പിള്ള, അബ്ദുള്‍ വഹാബ് എന്നിവര്‍ മൂന്നു തവണ രാജ്യസഭയില്‍ എത്തി.

Tags: AntonyNajmaLoksabha Election 2024Modiyude GuaranteeManmohananAbdullah
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies