Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പണിമൂല ദേവിക്ക് ചെമ്പുപായസ പൊങ്കാല

എസ്. ശരത് by എസ്. ശരത്
Apr 5, 2024, 01:39 am IST
in Samskriti

അടുപ്പുകൂട്ടി തീ പകര്‍ന്ന്, മണ്‍കലങ്ങളില്‍ അരിയിട്ടു വേവിച്ച് സ്ത്രീകള്‍ നിരയായി ഇരുന്ന് ദേവിക്ക് നിവേദ്യമൊരുക്കുന്ന കാഴ്ചയാണ് പൊങ്കാലയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക. എന്നാല്‍ തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള പണിമൂല ദേവീക്ഷേത്രത്തിലെ ചെമ്പുപണ പാല്‍പ്പായസ പൊങ്കാല വേറിട്ടൊരു കാഴ്ചയാണ്. ഇവിടെ മണ്‍കലങ്ങളിലല്ല ചെമ്പു പാത്രങ്ങളിലാണ് പൊങ്കാല തയ്യാറാക്കുന്നത്. ഉത്സവത്തിന്റെ ആറുനാളുകളില്‍ ക്ഷേത്ര മൈതാനം ചെറുതും വലുതുമായ ചെമ്പുപാത്ര പൊങ്കാലകളാല്‍ നിറയും. പണിമൂല പൊങ്കാലയ്‌ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പൊങ്കാല തയ്യാറാക്കുന്നത് പുരുഷന്‍മാരാണ്.

തെറ്റിയാറിന്റെ തീരത്തു വാഴുന്ന പണിമൂല അമ്മയുടെ ഇഷ്ടവഴിപാടാണ് ചെമ്പുപണപാല്‍പ്പായസ പൊങ്കാല. ക്ഷേത്രോത്സവ നാളുകളില്‍ ചെമ്പു പായസവും പാല്‍പ്പായസവും വഴിപാടായി നല്‍കാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. വലിയ ചെമ്പു പാത്രങ്ങളിലാണ് ചെമ്പു പായസവും പാല്‍പ്പായസവും തയ്യാറാക്കുന്നത്. ചെറിയ പാത്രങ്ങളില്‍ പണപ്പായസവും തയ്യാറാക്കുന്നു. പൊങ്കാലയ്‌ക്കെത്തുന്ന സ്ത്രീകള്‍ പാത്രവും പൊങ്കാല സാധനങ്ങളും ക്ഷേത്രത്തില്‍ എത്തിക്കും. പൊങ്കാലയിട്ട് നിവേദിക്കുന്നതുവരെയുള്ള ജോലികള്‍ പുരുഷന്‍മാര്‍ ചെയ്യും.നിരവധി ഭക്തജനങ്ങളാണ് ദേവിയുടെ ഇഷ്ട വഴിപാടായ പണപ്പായസം ഭക്ഷിക്കാന്‍ എത്തുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവനാളുകളിലാണ് അപൂര്‍വവും ഭക്തി നിര്‍ഭരവുമായ ഈ പൊങ്കാലയിടല്‍ ചടങ്ങ് നടക്കുന്നത്.

ക്ഷേത്ര ഐതിഹ്യം
ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പണിമൂല ദേവീക്ഷേത്രം. പത്ത് നൂറ്റാണ്ടോളം പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് കരുതുന്നു. ക്ഷേത്ര ഉത്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യം ഇതാണ്: രണ്ടു ദേവതമാര്‍ ഭൂ സഞ്ചാരത്തിനിടയില്‍ പണിമൂലയിലെത്തി. ഈ പ്രദേശത്തിന്റെ പ്രകൃതിരമണീയതയില്‍ ആകൃഷ്ടരായി ഇവിടെതന്നെ വസിക്കാന്‍ ദേവതമാരില്‍ മൂത്തയാള്‍ തീരുമാനിച്ചു. എന്നെ ഇവിടെ ഒരു ആലയം കെട്ടി ഇരുത്തി പൂജിച്ചാല്‍ ഈ നാടിനും നാട്ടുകാര്‍ക്കും സര്‍വഐശ്വര്യങ്ങളും ഉണ്ടാകും എന്നൊരു അശരീരി അന്നു രാത്രിയില്‍ പരിസരവാസികള്‍ കേട്ടു. അടുത്തദിവസം മുതല്‍ നാട്ടുകാര്‍ ഒരു ആലയം പണിത് ദേവിയെ സങ്കല്‍പിച്ച് പൂജ നടത്തിപ്പോന്നു. പൂജയ്‌ക്കായി പരിസരത്ത് ഉണ്ടായിരുന്ന ഒരു പോറ്റിയെ ചുമതലപ്പെടുത്തി. പോറ്റിയുടെ വകയായിരുന്നു സ്ഥലം. വര്‍ഷങ്ങള്‍ക്കുശേഷം പോറ്റി അവിടത്തെ ഏഴ് നായര്‍ കുടുംബങ്ങള്‍ക്ക് ഈ സ്ഥലം വാക്കാല്‍ നല്‍കി. ദേവതമാരില്‍ ഇളയവള്‍ പണിമൂല പരിസരത്ത് തന്നെയുള്ള മരുപ്പന്‍കോട് എന്ന സ്ഥലത്തും വാസമുറപ്പിച്ചതായി പറഞ്ഞുവരുന്നു.

ഇവിടെ ആദ്യം ക്ഷേത്രം ഇല്ലായിരുന്നു. ഉത്സവത്തിന് പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്തുകയായിരുന്നു പതിവ്. പച്ച പന്തലിനുള്ളില്‍ ശ്രീകോവില്‍ പണിത് (അടയ്‌ക്കാ മരത്തില്‍) അതിനുള്ളില്‍ വരിക്കപ്ലാവിന്റെ തടിയില്‍ ചിത്രപ്പണിയോടുകൂടിയ പീഠത്തില്‍ മുടിയാടയും മടിയാടയും ചേര്‍ത്ത് വാല്‍ക്കണ്ണാടി വച്ച് തോറ്റന്‍പാട്ട് പാടി ദേവിയെ കുടിയിരുത്തുന്നതായിരുന്നു ചടങ്ങ്.

ഏഴു ദിവസം നീളുന്നതാണ് ഇവിടുത്തെ ഉത്സവ ചടങ്ങുകള്‍. പണിമൂല ദേവീസന്നിധിയിലെത്തി നവദീപം തെളിയിച്ച് വലംവച്ച് തൊഴുതാല്‍ വൈകാതെമംഗല്യഭാഗ്യം സിദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

Tags: TrivandrumPothencodeChembupayasa PongalaPanimoola Devi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Kerala

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

കെ മഹേശ്വരന്‍ നായര്‍ പ്രചാരണത്തിനിടെ
Kerala

മാന്യതയുടെ പര്യായമായ കെ മഹേശ്വരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.