Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാന ആക്രമണം: ഈ വര്‍ഷം കൊല്ലപ്പെട്ടത് ഒമ്പത് പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 10:06 pm IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകളടക്കം ഒമ്പതു പേര്‍. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരിച്ചത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ അഞ്ചു പേരുടെ ജീവനാണ് കാട്ടാനക്കലിയില്‍ ഇല്ലാതായത്. വയനാട്ടില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ രണ്ടുപേരും. കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി പോലുള്ള മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരും നിരവധിയാണ്. മറയൂരില്‍ മാത്രം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുമളിയിലും കാട്ടുപോത്ത് ആക്രമണം ഉണ്ടായിരുന്നു.

ഇടുക്കി
ജനുവരി എട്ടിന് ചിന്നക്കനാലിന് സമീപമുണ്ടായ കാട്ടാന ആക്രമണത്തില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് കൊല്ലപ്പെട്ടത്.
ജനുവരി 22ന് ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ വെള്ളക്കല്ലില്‍ സൗന്ദര്‍രാജ്(68) തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26ന് മരണത്തിന് കീഴടങ്ങി.
ജനുവരി 24ന് മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂരുകാരന്‍ കെ. പാല്‍രാജ്(74) കൊല്ലപ്പെട്ടു.
ഫെബ്രുവരി 26ന് രാത്രിയില്‍ കന്നിമലയ എസ്റ്റേറ്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മാര്‍ച്ച് 4ന് അടിമാലിക്ക് സമീപം കാഞ്ഞിരവേലിയില്‍ ഉണ്ടായ ആക്രമണത്തില്‍ മുണ്ടോന്‍കണ്ടത്തില്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര രാമകൃഷ്ണന്‍(71) കൊല്ലപ്പെട്ടു.

വയനാട്
ജനുവരി 30ന് വയനാട് തോല്‍പ്പെട്ടിയില്‍ ലക്ഷ്മണന്‍(55) കൊല്ലപ്പെട്ടു.
ഫെബ്രുവരി പത്തിന് പനച്ചിയില്‍ അജീഷിനെ(47) റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചവിട്ടിക്കൊന്നു. അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനും ഈ വിഷയം ഇടയാക്കിയിരുന്നു.
മാര്‍ച്ച് 28ന് വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.

പത്തനംതിട്ട
മാര്‍ച്ച് 19ന് കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തിലെ ഏഴാന്തല സ്വദേശി ദിലീപ്(52) കൊല്ലപ്പെട്ടു.
ഏപ്രില്‍ 1ന് പുളിക്കുന്നത്ത് മലയില്‍കുടിലില്‍ ബിജു(52) ആണ് ആനക്കലിയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ടത്.

പരിഹാരം കണ്ടെത്തണം
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഇറങ്ങുന്നത് വൈദ്യുതി ഫെന്‍സിങ്ങ് നിരവധിയിടത്ത് സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടത്തും റാപ്പിഡ് റെസ്‌പോണ്‍സ് സംഘം രാത്രിയും പകലും പരിശോധന നടത്തുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ആനകളടക്കം നാട്ടിലേക്ക് പതിവായി എത്തുന്നത്. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളവും ആഹാരവും ഒരുക്കി നല്‍കുക, വനത്തിനുള്ളിലേക്ക് പുറത്ത് നിന്നുള്ളവരുടെ സഞ്ചാരം തടയുക, മൃഗങ്ങളുടെ സൈ്വര്യവിഹാരം തകര്‍ക്കുന്നത് നിയന്ത്രിക്കുക, തുടങ്ങിയവയാണ് വന്യജീവി ആക്രമണം തടയാനുള്ള മാര്‍ഗം.

 

Tags: idukkikilledWild Elephant attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Kerala

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

വാടകക്കൊലയാളിയെ വിട്ട് ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.