Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്മര്‍ദ്ദം മൂത്തപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു: “സുരേഷ് ഗോപി നൃത്തപരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷം”

കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ ഒരു തുറന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. "സുരേഷ് ഗോപിസാര്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്"

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 10:26 pm IST
in Kerala

തിരുവനന്തപുരം: സുരേഷ് ഗോപി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെ സ്നേഹപൂര്‍വ്വമാണ് സ്വന്തം തട്ടകത്തിലെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. കറുത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന കലാമണ്ഡലം സത്യഭാമയുടെ വിമര്‍ശനമേറ്റ് തളര്‍ന്ന ആര്‍എല്‍വി രാമകൃഷ്ണന് ആത്മവിശ്വാസം പകരാനായിരുന്നു സുരേഷ് ഗോപി തന്റെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ചത്.

എന്നാല്‍ ഇതിന് പ്രതികരണമായി ഇടത്പക്ഷ മാധ്യമങ്ങളില്‍ വന്ന ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം ഇതായിരുന്നു: “സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കില്ല”- ഇതായിരുന്നു ആ പ്രതികരണം. ഇത് കമ്മ്യൂണിസ്റ്റ് കക്ഷികളും സംഘപരിവാര്‍ വിരോധികളും കരുതിക്കൂട്ടി ഉണ്ടാക്കിയ തലക്കെട്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെ സുരേഷ് ഗോപി തന്നെ ചില കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി:”എന്റെ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ പറഞ്ഞ് ആര്‍.എല്‍.വി. രാമകൃഷ്ണനെ ഫോണില്‍ വിളിച്ചപ്പോള്‍ വരാമെന്ന് അദ്ദേഹം സമ്മതിച്ചതാണ്.പിന്നീട് ആരുടെയോ പ്രേരണയാലാണ് സുരേഷ് ഗോപിയുടെ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കില്ല എന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്. ഇനി പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് അത് എന്നെ ഫോണില്‍ വിളിച്ച് പറയാമായിരുന്നു. ആ ശക്തി ഏതാണെന്ന് എനിക്കറിയാം”. – ഇതായിരുന്നു സുരേഷ് ഗോപി വിശദീകരിച്ചത്.

കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ ഒരു തുറന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. “സുരേഷ് ഗോപിസാര്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ആ ദിവസം മറ്റൊരു പരിപാടി ഉള്ളതിനാലാണ് വരാന്‍ സാധിക്കില്ല എന്ന് അറിയിച്ചത്.” – ഇതായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം. ഇതോടെ ആരാണ് ആര്‍എല്‍വി രാമകൃഷ്ണനെ നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് വ്യക്തമായി. ആ ശക്തിയുടെ നേതാവ് “കടക്കൂ പുറത്ത്” എന്ന് പറയുന്ന കൂട്ടത്തില്‍പ്പെട്ടയാളാണെന്നും സുരേഷ് ഗോപി പുതുക്കാട് പ്രസംഗിച്ചപ്പോള്‍ സദസ്സില്‍ നിന്നും കൂട്ടക്കയ്യടിയാണ് ഉയര്‍ന്നത്.

Tags: rlv ramakrishnanLDFsuresh gopiThrissur Loksabha seatSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansLokSabhaElections2024ModiyudeGuarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.