Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍: ആഭ്യന്തര വകുപ്പിന്റെ നീക്കം ദുരൂഹം

Janmabhumi Online by Janmabhumi Online
Mar 25, 2024, 02:10 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ കേസുകള്‍ നാലുവര്‍ഷത്തോളം പൂഴ്‌ത്തിവച്ചശേഷം ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കൈമാറിയതില്‍ ദുരൂഹത. 2019 മുതല്‍ രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഭീകരവാദബന്ധം അന്നുമുതലെ വ്യക്തമായിരുന്നു. എന്നിട്ടും കേസുകള്‍ എന്‍ഐയ്‌ക്ക് കൈമാറാത്തത് തെളിവുകള്‍ നശിപ്പാക്കാനെന്ന് ആരോപണം.

പതിനാലു സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 കേസുകള്‍ എന്‍ഐഎക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ഈമാസം 16ന്. മലപ്പുറം ജില്ലയില്‍ മാത്രം ഏഴുകേസുകളും കോഴിക്കോട് കസബയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളും ഉള്‍പ്പെടെയാണ് എന്‍ഐഎയ്‌ക്ക് കൈമാറിയത്. മലപ്പുറം സൈബര്‍ ക്രൈം, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലെ രണ്ടുവീതം കേസുകളും തിരൂരങ്ങാടി, കൊളത്തൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കേസുകളാണ് മലപ്പുറത്തേത്ത്. എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, കൊരട്ടി, പാലക്കാട് നോര്‍ത്ത്, കൊപ്പം, കണ്ണൂര്‍ മുഴക്കുന്ന്, കാസര്‍കോട് അമ്പലത്തറ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ഓരോ കേസുകളുമാണ് ഇപ്പോള്‍ കൈമാറിയത്.

2019 മുതലുള്ള കേസുകള്‍ നാലുവര്‍ഷമാണ് സര്‍ക്കാര്‍ കാര്യമായി അന്വേഷിക്കാതെ എന്‍ഐഎയ്‌ക്ക് കൈമാറാതിരുന്നത്. 2019 ല്‍ മലപ്പുറം മഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പട്ടികയിലെ പഴക്കമുള്ള കേസ്. പിന്നാലെ 2020ല്‍ കണ്ണൂര്‍ റൂറലിലെ മുഴക്കുന്നു സ്റ്റേഷന്‍ പരിധിയിലും സമാന രീതിയില്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. കേരളപോലീസ് അന്വേഷിച്ചതല്ലാതെ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം കടന്നില്ല. ഇതോടെ എക്‌സേഞ്ചുകളുടെ എണ്ണം മലബാര്‍ മേഖലയില്‍ വ്യാപകമായി. 2021ല്‍ 10 ഉം 2022 ല്‍ ആറും സമാന്തര എക്‌സചേഞ്ചുകള്‍ കണ്ടെത്തി.

2022 ല്‍ മലപ്പുറം കൊളത്തൂരില്‍ കണ്ടെത്തിയത് വിദേശത്തു നിന്നും നിയന്ത്രിക്കുന്നവയാണ്. പുലാമന്തോള്‍, കട്ടുപ്പാറ, ആമയൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങള്‍ അത്യാധുനിക സംവിധാനത്തോടെ ഉള്ളതായിരുന്നു. ഒരേ സമയം 512 സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കാന്‍ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങള്‍. വിദേശബന്ധം അടക്കമുള്ളവ കേരള പോലീസിന് അന്വേഷിച്ച് കണ്ടെത്താനാകില്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.

എന്നിട്ടും പോലീസ് ദേശീയ ഏജന്‍സികള്‍ക്ക് കേസ് കൈമാറിയില്ല. വര്‍ഷങ്ങള്‍ കഴിയുന്നതോടെ കേസിലെ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യതമങ്ങും. ഇതിനുവേണ്ടി ആഭ്യന്തരവകുപ്പ് കേസുകളില്‍ തുടര്‍ നടപടികളെടുക്കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭീകരവാദ സംഘടനകള്‍ക്ക് ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.

സാമന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

 

Tags: Home departmentNIAParallel Telephone ExchangesMysteriousTerrorist links
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

India

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

India

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

India

പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ജവാൻ അറസ്റ്റിൽ : പ്രതിയെ എൻഐഎ ചോദ്യം ചെയ്യുന്നു

India

ആരാണ് ‘ജാട്ട് രന്ധാവ’, യൂട്യൂബർ പാകിസ്ഥാനിൽ ആരെയാണ് കണ്ടുമുട്ടിയത് ? ജ്യോതി മൽഹോത്രയുടെ കുറ്റസമ്മതത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies