Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രി ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ അനുയായി

മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസുമായി ഇലക്ടറല്‍ ഫണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രിക്ക് ബന്ധം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 04:46 pm IST
in India
ത്രിലോചന്‍ ശാസ്ത്രി (ഇടത്ത്) ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് (വലത്ത്)

ത്രിലോചന്‍ ശാസ്ത്രി (ഇടത്ത്) ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് (വലത്ത്)

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസുമായി ഇലക്ടറല്‍ ഫണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രിക്ക് ബന്ധം.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍-ADR) എന്ന സംഘടനയുടെ തലപ്പത്തുള്ള വ്യക്തിയാണ് ത്രിലോചന്‍ ശാസ്ത്രി. എഡിആര്‍ എന്ന സംഘടന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയായാണ് പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്നത്. രാഷ്‌ട്രീയത്തില്‍ സ്ഥാനാര്‍ത്ഥികളാവുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം കൃത്യമായി പ്രസിദ്ധീകരിക്കുന്ന ഒരു എന്‍ജിഒ ആണ് ത്രിലോചന്‍ ശാസ്ത്രിയുടെ എഡിആര്‍. ഈ സംഘടനയാണ് ഇലക്ടറല്‍ ബോണ്ട് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് വാങ്ങിനല്‍കിയവരുടെ  പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ പ്രതീക്ഷിച്ചത് അംബാനിയും അദാനിയും അതില്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് മോദിയ്‌ക്കെതിരെ വലിയ രാഷ്‌ട്രീയ പ്രചാരണമാക്കാമെന്നാണ് ത്രിലോചന്‍ ശാസ്ത്രിയും ഇവിടുത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും കരുതിയത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ അദാനി, അംബാനി ഇല്ല, കുടുങ്ങിയത് ഡിഎംകെ

എന്നാല്‍ അദാനിയുടെയും അംബാനിയുടെയും പേരുകള്‍ ഇല്ലെന്ന് മാത്രമല്ല, 1300 കോടിയില്‍ പരം തുകയ്‌ക്ക് ഇലക്ടറല്‍ ഫണ്ട് വാങ്ങിയ ലോട്ടറിച്ചൂതാട്ടക്കാരന്‍ സാന്‍റിയാഗോ മാര്‍ട്ടില്‍ അതില്‍ 509 കോടി രൂപയും നല്‍കിയത് ഡിഎംകെയ്‌ക്ക് വേണ്ടിയാണ്. സ്റ്റാലിന്‍ ഈ ഫണ്ടില്‍ നിന്നും 25 കോടി രൂപ കേരളത്തിലെ സിപിഎമ്മിന് സംഭാവനചെയ്തെന്നും പറയുന്നു.

ത്രിലോചന്‍ ശാസ്ത്രി ഐഐടി ദല്‍ഹിയില്‍ പഠിച്ച വ്യക്തിയാണ്. ബെംഗളൂരുവിലെ ഐഐഎം ബെംഗളൂരുവില്‍ നിന്നും ഡീനായി വിരമിച്ചു. ബേലൂര്‍ മഠത്തിന്റെ അക്കാദമിക് കമ്മിറ്റിയില്‍ ഉള്ള വ്യക്തിയാണെങ്കിലും ഈ പദവി ഒരു മറയാണെന്ന് കരുതുന്നു. ഇദ്ദേഹം ഹിന്ദുയിസത്തിനെതിരെ ദ എസ്സെന്‍ഷ്യല്‍ ഓഫ് ഹിന്ദൂയിസം എന്ന പേരില്‍ സനാതനഹിന്ദുത്വത്തിന് എതിരായി എഴുതപ്പെട്ട ഒരു പുസ്തകമാണ്.

ആരാണ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്?

അദാനി കമ്പനികള്‍ക്കും മോദി സര്‍ക്കാരിനെതിയും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍ജിഒകള്‍ക്കും പ്രതിപക്ഷപാര്‍ട്ടികളും പണം വാരിക്കോരി നല്‍കുന്ന ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. 670കോടി യുഎസ് ഡോളറാണ് സോറോസിന്റെ ആസ്തി. 3200 കോടിഓളം ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്കും എന്‍ജിഒയ്‌ക്കും പണം നല്‍കിയിട്ടുണ്ട്. ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ പണം ഇറക്കുന്നത് തന്നെ ആ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് തന്നോട് കൂറുള്ളവരുടെ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റാനാണ്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട രാഷ്‌ട്രീയനേതാവാണ്.

അദാനിയെ വേട്ടയാടിയ ഒസിസിആര്‍പിയ്‌ക്കും ഹിന്‍ഡന്‍ബര്‍ഗിനും സോറോസുമായി ബന്ധം

അദാനിക്കെതിരെ കള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഒസിസിആര്‍പി എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മ ജോര്‍ജ്ജ് സോറോസിന്റെ സംഘടനയാണ്. അതുപോലെ അദാനിക്കെതിരെ ആദ്യമായി അക്കൗണ്ടിംഗില്‍ അടക്കം കള്ളത്തരമുണ്ടെന്നും ഓഹരികളുടെ വില കൂട്ടിക്കാണിക്കുന്നു എന്നീ ആരോപണങ്ങള്‍ ഉയര്ത്തിയ ഹിന്‍ഡന്‍ബെര്‍ഗ് എന്ന അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനത്തിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ട്. ഒസിസിആര്പിയുടെയും ഹിന്‍ഡന്‍ബെര്‍ഗിന്റെയും റിപ്പോര്‍ട്ടുകള്‍ ഭോഷ്കാണെന്ന് സുപ്രീംകോടതി വധിച്ചിരുന്നു. മോദിയെ വീഴ്‌ത്തി, രാഹുലിനെ അധികാരത്തില്‍ കൊണ്ടുവാരന്‍ വേണ്ട സാഹചര്യം ഒരുക്കാനുള്ള കഠിനശ്രമത്തിലാണ് ജോര്‍ജ്ജ് സോറോസില്‍ നിന്നും പണം പറ്റുന്ന മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും അഭിഭാഷകരും പ്രതിപക്ഷരാഷ്‌ട്രീയക്കാരും എല്ലാം. അത്തരം ഗൂഢപദ്ധതിയായിരുന്നു ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ത്രിലോചന്‍ ശാസ്ത്രിയുടെ നീക്കം.

Tags: Trilochan shastryAdaniambaniGeorge SorosOCCRPHindenburgelectoral bondElectoralbonds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

India

800 രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപിക : മുകേഷ് അംബാനിയെ വിവാഹം കഴിക്കാൻ നിത പറഞ്ഞ നിബന്ധന

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.