Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചുലക്ഷം വാഗ്ദാനമെന്ന് എസ്എഫ്‌ഐ നേതാവിന്റെ പരാതി; കലോത്സവ കോഴയ്‌ക്ക് പിന്നില്‍ എസ്എഫ്‌ഐ, മൗനാനുവാദം നല്കിയത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 02:33 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ നല്കി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ. കോഴ നല്കാന്‍ മൗനാനുവാദം നല്കിയത് സിപിഎം സംസ്ഥാന സെക്രട്ടറിയും.

വിധികര്‍ത്താക്കളുടെ വിവരം കൈമാറാന്‍ തിരുവനന്തപുരത്തെ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അഞ്ചുലക്ഷം വാഗ്ദാനം നല്കിയെന്ന് സിപിഎമ്മിന് പരാതി നല്കി എസ്എഫ്‌ഐ നേതാവ്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.എ. അക്ഷയ് ആണ് കലോത്സവം തുടങ്ങുന്നതിന് മുന്നേതന്നെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്കിയത്.

യുവജനോത്സവ പ്രോഗ്രാം സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അക്ഷയ് കലോത്സവം തുടങ്ങുന്നതിന് അഞ്ചുദിവസം മുന്നേ ആണ് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപി
എം നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ജെ.ജെ. അഭിജിത്തിനെതിരെ എം.വി. ഗോവിന്ദന് പരാതി നല്കിയത്. കലോത്സവത്തിന് മുന്നേ നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കളുടെ വിവരം ചോര്‍ത്തി നല്കണമെന്നാവശ്യപ്പെട്ട് അഭിജിത്ത് ഫോണ്‍വിളിച്ചെന്നും അഞ്ചുലക്ഷം നല്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു പരാതി. എന്നാല്‍ ഗോവിന്ദന്‍ പരാതി പൂഴ്‌ത്തി.

ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തശേഷം ബിയര്‍ കഴിച്ചതിന്റെ വിഡിയോ പുറത്തു വന്നതിനെത്തുടര്‍ന്നാണ് അഭിജിത്തിനെ ഏരിയാകമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്. എസ്എഫ്‌ഐ നേതാക്കള്‍ തന്നെയാണ് കോഴയ്‌ക്ക് പിന്നിലെന്ന ആരോപണം കലോത്സവത്തിലെ സംഘര്‍ഷത്തിനിടെ ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളും സര്‍വകലാശാല യൂണിയനും തമ്മിലടിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. യുവജനോത്സവ സംഘാടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും വിധികര്‍ത്താവിന്റെ ആത്മഹത്യയും വിവാദമായതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കത്തിക്കുത്ത് കേസിലെ പ്രതിയും വോളണ്ടിയറായിരുന്നുവെന്നും ആത്മഹത്യചെയ്ത ഷാജിയെ മര്‍ദിക്കുമ്പോള്‍ ഇയാളും അവിടെ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലും പ്രതിയായ നെയ്യാറ്റിന്‍കര മുന്‍ ഏരിയാ സെക്രട്ടറി ആരോമല്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. ആരോമലിനെ എസ്എഫ്‌ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും എസ്എഫ്‌ഐയില്‍ തന്നെ ഉണ്ടെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.

അതേസമയം, വിധി കര്‍ത്താവ് ഷാജിയുടെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

Tags: SFI leaderKerala University Arts Festivaltacit approvalKalotsava briberycpmSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.