Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴകത്തിന്റെ പെരുമ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല: പ്രധാനമന്ത്രി

രാജേഷ് വടക്കുംകര by രാജേഷ് വടക്കുംകര
Mar 16, 2024, 12:38 am IST
in India
കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളജ് മൈതാനത്ത് ചേര്‍ന്ന മഹാറാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍

കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളജ് മൈതാനത്ത് ചേര്‍ന്ന മഹാറാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍

നാഗര്‍കോവില്‍: തമിഴകത്തിന്റെ പെരുമ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളജ് മൈതാനത്ത് ചേര്‍ന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്ലിക്കെട്ടിനെതിരായ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തു. തമിഴ് സംസ്‌കാരം അതിന്റെ പ്രൗഢിയില്‍ നിലനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് മോദിയുടെ ഗ്യാരന്റിയാണ്, അദ്ദേഹം പറഞ്ഞു.

തമിഴ് ഭാഷയുടെ ഉന്നമനത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ മോദി ആപ്പ് ഉപയോഗിച്ച് എന്റെ പ്രസംഗം തമിഴ് ഭാഷയില്‍ നിങ്ങള്‍ക്ക് കേള്‍ക്കാം. മറ്റുള്ളവര്‍ക്കും കേള്‍പ്പിക്കാം. തമിഴ് ജനങ്ങള്‍ എനിക്ക് നല്‍കുന്ന ഉത്സാഹമാകുന്ന സ്‌നേഹം കണ്ട് ദില്ലിയിലുള്ള ചിലരുടെ ഉറക്കം കെടുന്നു, അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊാഴിലാളികള്‍ക്ക് നിരവധി ആനൂകൂല്യങ്ങളാണ് സര്‍ക്കാര്‍കൈക്കൊണ്ടത്. ശ്രീലങ്കയില്‍ തമിഴ് മത്സ്യ തൊഴിലാളികളെ ബന്ദികളാക്കിയപ്പോള്‍ നയതന്ത്ര തലത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അവരെ തിരികെ എത്തിച്ചു.

മക്കള്‍ രാഷ്ടീയത്തിനും അഴിമതിക്കുമെതിരെ മോദി ആഞ്ഞടിച്ചു. എന്‍ഡിഎ വികസനത്തിന്റെ സ്‌കീം അവതരിപ്പിക്കുമ്പോള്‍ ഇന്‍ഡി മുന്നണി കോടികളുടെ സ്‌കാം ആണ് നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ ടുജി സ്‌പെക്ട്രം കൊള്ളയില്‍ മുഖ്യ പങ്ക് വഹിച്ചത് ഡിഎംകെയാണ്. തമിഴകത്തില്‍ ഇന്‍ഡി മുന്നണി കൂട്ടുകക്ഷിയെ തമിഴ് ജനത തൂത്തെറിയും. ഇവര്‍ക്ക് തമിഴ്‌നാട്ടില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കന്യാകുമാരിയില്‍ ബിജെപിക്ക് അനുകൂല തരംഗമാണുള്ളത്. 1991ല്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമില്ലാതിരുന്ന കശ്മീരിലേക്ക് ഇതേ കന്യാകുമാരിയില്‍ നിന്നാണ് ഏകതായാത്രയുടെ ഭാഗമായി ഞാന്‍ പോയത്. ഇന്ന് ദേശീയപതാക പാറുന്ന കശ്മീരില്‍നിന്നാണ് ഞാന്‍ കന്യാകുമാരിയിലെത്തുന്നത്, അദ്ദേഹം പറഞ്ഞു.

50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തമിഴകത്ത് കേന്ദ്രം നടപ്പാക്കിയത്. മാര്‍ത്താണ്ഡം പാലം, തൂത്തുകുടി തുറമുഖം തുടങ്ങിയ വികസനങ്ങള്‍ മോദി എണ്ണി പറഞ്ഞു.

ഇന്നലെ രാവിലെ 11.30 മണിയോടെ അഗസ്തീശ്വം വിവേകാനന്ദ മൈതാനിയില്‍ പൊതുയോഗത്തില്‍ എത്തിയ മോദിയെ വരവേറ്റത് പതിനായിരങ്ങളാണ്. കേന്ദ്രമന്ത്രി എല്‍. മുരുകന്‍, മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബിജെപി തമിഴ്‌നാട് ചുമതല വഹിക്കുന്ന സുധാകര്‍ റെഡി, പ്രഭാരി അരവിന്ദ്‌മേനോന്‍, എംഎല്‍എമാരായ നൈനാര്‍ നാഗേന്ദ്രന്‍, എം.ആര്‍. ഗാന്ധി, വാനതി ശ്രീനിവാസന്‍, മുന്‍ എംഎല്‍എ വിജയധരണി, തമിഴക മുന്നേറ്റ കഴകം പ്രസിഡന്റ് ജോണ്‍ പാണ്ഡ്യന്‍, നാഗര്‍കോവില്‍ മുന്‍ നഗരസഭാ അദ്ധ്യക്ഷ മീനാദേവ്, മുന്‍ എംപി ശശികല പുഷ്പ എന്നിവര്‍ സംസാരിച്ചു.

Tags: NDANarendra ModiTamil NaduAgastheeswaram Vivekananda College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.