Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയരാജന്‍ കേസ്: തിരിച്ചടിയായത് ആര്‍എസ്എസ് നേതാക്കന്മാരെ കുടുക്കാനുള്ള ഗൂഢാലോചനക്ക്

Janmabhumi Online by Janmabhumi Online
Mar 2, 2024, 02:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തലശ്ശേരി: 1999 ആഗസ്ത് 25 തിരുവോണ നാളില്‍ സിപിഎം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന കേസില്‍ തിരിച്ചടിയായത് യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടുത്താനുള്ള ഗൂഢാലോചന.

പരാതിക്കാരിയായ ജയരാജന്റെ ഭാര്യ യമുന വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും വ്യാജ സാക്ഷിയുമാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ആശാരി മോഹനന്‍ തന്റെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറഞ്ഞതും എഫ്‌ഐആറില്‍ വന്നതും പരാതിക്കാരി പ്രതികളുടെ പേര് പറഞ്ഞത് സംഭവം കാണാതെയും മറ്റുള്ളവരുടെ നിര്‍ബന്ധത്തിലുമാണെന്ന് കോടതിക്ക് ബോധ്യമാകുകയായിരുന്നു.

ജയരാജന് 11 മുറിവുകള്‍ ഉണ്ടായിട്ടും കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഒരു പരിക്കും ഏറ്റിട്ടില്ലെന്നതും വസ്ത്രത്തില്‍ രക്തം പുരണ്ടതായി കാണാത്തതും കോടതി നിരീക്ഷിച്ചു. ജയരാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഭാര്യ കൂടെ പോയില്ല എന്നതും കൊണ്ടുപോയവരെ സാക്ഷികളാക്കാത്തതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ജയരാജന്‍ ഡോക്ടര്‍ക്ക് മൊഴി കൊടുത്തെന്ന് പറഞ്ഞെങ്കിലും കോടതിയില്‍ ഹാജരാക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പരാതിക്കാരി സംഭവം നടന്ന് ഒരു മണിക്കൂറിനകം പോലീസില്‍ വിവരമറിയിച്ചെങ്കിലും പ്രഥമവിവര മൊഴിയും പ്രഥമവിവര റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത് 3 ദിവസങ്ങള്‍ക്ക് ശേഷമാണ്. ആശുപത്രിയില്‍ വെച്ച് ജയരാജന് ബോധമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും 21 ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തതെന്നതും ഇത് വ്യാജ തെളിവുകള്‍ സംഘടിപ്പിക്കാനാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.

പ്രതികളായ 9 പേരില്‍ ആറാം പ്രതി ഷിനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, 9 ാം പ്രതി തൈക്കണ്ടി പ്രമോദ് എന്നിവരെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ബാക്കി 6 പേരില്‍ ഒന്നാം പ്രതി കാടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യാന്‍ മനു, സംഭവസമയത്ത് ആര്‍എസ്എസ് ജില്ലാ കാര്യവാഹും നിലവില്‍ പ്രാന്തീയ കാര്യകാരി സദസ്യനുമായ വി. ശശിധരന്‍, അഞ്ചാം പ്രതി സിപിഎമ്മുകാര്‍ കൊല ചെയ്ത ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് കെ. മനോജ്, ഏഴാം പ്രതി സി.സി. ജയപ്രകാശ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ 10 വര്‍ഷം എന്നത് ഒരു വര്‍ഷമായി കുറയ്‌ക്കുകയും ചെയ്തു.

 

Tags: keralacpmP. JayarajanconspiracyRSS leaders
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ദേശീയ ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളത്തെ ഉള്‍പ്പെടുത്തി

Kerala

ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ കേരളത്തില്‍

Kerala

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)
India

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

Article

പരാജയത്തിന്റെ ചേരുവകള്‍

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

പഞ്ചാബ് പൊലീസ് ഗഗന്‍ ദീപ് സിങ്ങിനെ പിടികൂടുന്നു(വലത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ പാക് ചാരസംഘടനയായ ഐഎസ് ഐക്ക് രഹസ്യവിവരങ്ങള്‍ നല്‍കിയ ഗഗന്‍ ദീപ് സിങ്ങ് പിടിയില്‍

മറൈന്‍ ഡ്രൈവില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

നിര്‍മ്മിത ബുദ്ധി കാരണം 275 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

കസ്റ്റഡിലെടുത്ത ആള്‍ക്ക് മര്‍ദ്ദനമേറ്റന്നെ കണ്ടെത്തലില്‍ പത്തനംതിട്ട കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്തു

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies