Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ് എഫ് ഐക്കാര്‍ തല്ലിക്കൊന്ന സിദ്ധാര്‍ത്ഥിനെതിരെ പരാതിയുമായി പെണ്‍കുട്ടി; പെണ്‍കുട്ടിയുടെ പരാതി മറ്റൊരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ?

എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്.

Janmabhumi Online by Janmabhumi Online
Mar 1, 2024, 10:53 pm IST
in Kerala
സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്. സിദ്ധാര്‍ത്ഥ് മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതി സ്ഥിരം കമ്മ്യൂണിസ്റ്റ് മാനഫെസ്റ്റോയുടെ (കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകളെ പരിഹാസത്തോടെ വിളിക്കുന്ന മറ്റൊരു പേര്) ഭാഗമാണോ എന്ന സംശയം ഉയരുകയാണ്.

സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കോളെജിന്റെ ആഭ്യന്തരപരാതി സെല്ലിന് പരാതി നല്‍കിയത്. ഈ പരാതി തയ്യാറാക്കിയത് ഫെബ്രുവരി 18 നാണ്. അന്നാണ് സിദ്ധാര്‍ത്ഥ് അതിക്രൂരമായി എസ് എഫ്ഐയുടെ നേതൃത്വത്തില്‍ 130 ഓളം ആളുകളെ സാക്ഷിയാക്കി ആള്‍ക്കൂട്ടവിചാരണയും കൊലപാതകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂരമായ ആക്രമണവും നടന്നത്. കോളെജ് അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചത് ഫെബ്രുവരി 19നാണ്. ഇതേ പരാതി ആഭ്യന്തരപരാതി സെല്ലില്‍ എത്തിയത് ഫെബ്രുവരി 22നാണ്.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ് എഫ് ഐയും പിണറായി സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ സിദ്ധാര്‍ത്ഥിനെതിരെ ഒരു പെണ്‍കുട്ടിയുടെ പരാതി ശൂന്യതയില്‍ നിന്നെന്ന പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിഎന്ന് പറയുന്നത് ഫെബ്രുവരി 14ന് വാലന്‍റീന്‍സ് ഡേ ദിനത്തിലാണ്. അതേ സമയം കോളെജ് ആകെ പിടിച്ചുകുലുക്കിയ സിദ്ധാര്‍ത്ഥിന്റെ ആള്‍ക്കൂട്ടവിചാരണയോ അതിക്രൂരമായ മര്‍ദ്ദനമോ കൊലപാതകമോ ഒന്നും കോളെജ് അധികൃതര്‍ പുറത്തുമിണ്ടുകയോ ഫെബ്രുവരി 22 വരെ ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല. ഈ പ്രശ്നം കണ്ടില്ലെന്ന് നടക്കുകയായിരുന്നു കോളെജ് അധികൃതര്‍ എന്ന് പറയുന്നു. അതേ സമയം പെണ്‍കുട്ടിയുടെ പരാതികാര്യത്തില്‍ കോളെജ് അധികൃതര്‍ കാണിക്കുന്ന അമിത താല‍്പര്യം കത്തിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.

Tags: wayanadsiddharthPookodu Veterinary collegeSFI crueltymob trial by SFISFI mob trialRagging
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

Kerala

മാനന്തവാടിയിലെ യുവതിയുടെ അരും കൊല; കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി, പ്രതി പോലീസ് കസ്റ്റഡിയിൽ

Kerala

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

Kerala

വയനാട് പാൽചുരത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; മലപ്പുറം വേങ്ങര സ്വദേശി മൻസൂർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Local News

വയനാട്ടിൽ വീണ്ടും പുലി ആക്രമണം : ആടിനെ കടിച്ചു കീറി

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies