Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് എഫ് ഐക്കാര്‍ തല്ലിക്കൊന്ന സിദ്ധാര്‍ത്ഥിനെതിരെ പരാതിയുമായി പെണ്‍കുട്ടി; പെണ്‍കുട്ടിയുടെ പരാതി മറ്റൊരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ?

എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:53 pm IST
in Kerala
സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്. സിദ്ധാര്‍ത്ഥ് മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതി സ്ഥിരം കമ്മ്യൂണിസ്റ്റ് മാനഫെസ്റ്റോയുടെ (കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകളെ പരിഹാസത്തോടെ വിളിക്കുന്ന മറ്റൊരു പേര്) ഭാഗമാണോ എന്ന സംശയം ഉയരുകയാണ്.

സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കോളെജിന്റെ ആഭ്യന്തരപരാതി സെല്ലിന് പരാതി നല്‍കിയത്. ഈ പരാതി തയ്യാറാക്കിയത് ഫെബ്രുവരി 18 നാണ്. അന്നാണ് സിദ്ധാര്‍ത്ഥ് അതിക്രൂരമായി എസ് എഫ്ഐയുടെ നേതൃത്വത്തില്‍ 130 ഓളം ആളുകളെ സാക്ഷിയാക്കി ആള്‍ക്കൂട്ടവിചാരണയും കൊലപാതകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂരമായ ആക്രമണവും നടന്നത്. കോളെജ് അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചത് ഫെബ്രുവരി 19നാണ്. ഇതേ പരാതി ആഭ്യന്തരപരാതി സെല്ലില്‍ എത്തിയത് ഫെബ്രുവരി 22നാണ്.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ് എഫ് ഐയും പിണറായി സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ സിദ്ധാര്‍ത്ഥിനെതിരെ ഒരു പെണ്‍കുട്ടിയുടെ പരാതി ശൂന്യതയില്‍ നിന്നെന്ന പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിഎന്ന് പറയുന്നത് ഫെബ്രുവരി 14ന് വാലന്‍റീന്‍സ് ഡേ ദിനത്തിലാണ്. അതേ സമയം കോളെജ് ആകെ പിടിച്ചുകുലുക്കിയ സിദ്ധാര്‍ത്ഥിന്റെ ആള്‍ക്കൂട്ടവിചാരണയോ അതിക്രൂരമായ മര്‍ദ്ദനമോ കൊലപാതകമോ ഒന്നും കോളെജ് അധികൃതര്‍ പുറത്തുമിണ്ടുകയോ ഫെബ്രുവരി 22 വരെ ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല. ഈ പ്രശ്നം കണ്ടില്ലെന്ന് നടക്കുകയായിരുന്നു കോളെജ് അധികൃതര്‍ എന്ന് പറയുന്നു. അതേ സമയം പെണ്‍കുട്ടിയുടെ പരാതികാര്യത്തില്‍ കോളെജ് അധികൃതര്‍ കാണിക്കുന്ന അമിത താല‍്പര്യം കത്തിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.

Tags: RaggingwayanadsiddharthPookodu Veterinary collegeSFI crueltymob trial by SFISFI mob trial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.