Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുക്രെയ്‌നിലെത്തിയ ഫ്രഞ്ച് സൈന്യത്തിന് നെപ്പോളിയന്റെ പട്ടാളത്തിന്റെ ഗതിയുണ്ടാകും; മാക്രോണിന് മുന്നറിയിപ്പുമായി പുടിന്‍ സഖ്യകക്ഷികള്‍

ഈ ഘട്ടത്തില്‍ സമവായമില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്തുണയുമായി മാക്രോണ്‍ എത്തിയതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഈ പ്രതികരണം.

Janmabhumi Online by Janmabhumi Online
Feb 29, 2024, 02:15 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

മോസ്‌കോ: ഉക്രെയ്‌നിലേക്ക് ഫ്രാന്‍സ് അയക്കുന്ന ഏതൊരു സൈനികനും നെപ്പോളിയന്റെ പട്ടാളത്തിന്റെ ഗതിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സഖ്യകക്ഷികള്‍.

ഈ ഘട്ടത്തില്‍ സമവായമില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്തുണയുമായി മാക്രോണ്‍ എത്തിയതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഈ പ്രതികരണം.

ഉക്രെയ്‌നിലേക്ക് നിങ്ങള്‍ അയക്കുന്ന ഏതൊരു സൈനികനും 1812ല്‍ റഷ്യയിലേക്ക് അധിനിവേശം നടത്തി മരണത്തിലും പരാജയത്തിലും അവസാനിച്ച നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ഗ്രാന്‍ഡെ ആര്‍മിയുടെ അതേ അന്ത്യം നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. മാക്രോണ്‍ സ്വയം നെപ്പോളിയന്‍ ആയിയാണ് കരുത്തുന്നത്, അതേ അവസാനം ഉണ്ടാകരുതെന്നും റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയും പുടിന്റെ അടുത്ത സഖ്യകക്ഷിയുമായ സ്‌റ്റേറ്റ് ഡുമയുടെ ചെയര്‍മാനുമായ വ്യാസെസ്ലാവ് വോലോഡിന്‍ പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ്, നെപ്പോളിയന്റെയും അദ്ദേഹത്തിന്റെ 6,00,000ത്തിലധികം സൈനികര്‍ക്കും സംഭവിച്ചത് മാക്രോണ്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. തന്റെ വ്യക്തിപരമായ ശക്തി നിലനിര്‍ത്താന്‍, ഒരു മൂന്നാം ലോക മഹായുദ്ധം ആളിക്കത്തിക്കുന്നതിനേക്കാള്‍ മെച്ചമായ മറ്റൊന്നും മാക്രോണിന് ചിന്തിക്കാന്‍ കഴിയില്ല. ഫ്രാന്‍സിലെ പൗരന്മാര്‍ക്ക് അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ അപകടകരമാണെന്നും വോലോഡിന്‍ പറഞ്ഞു.

നെപ്പോളിയന്റെ 1812 ലെ റഷ്യയുടെ ആക്രമണം തുടക്കത്തില്‍ അതിവേഗം പുരോഗമിക്കുകയും മോസ്‌കോ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ റഷ്യന്‍ തന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രാന്‍ഡെ ആര്‍മിയെ ഒരു നീണ്ട പിന്‍വാങ്ങലിന് നിര്‍ബന്ധിതനാക്കി, രോഗത്തിന്റെയും പട്ടിണിയുടെയും തണുപ്പിന്റെയും ഫലമായി അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് സൈനികര്‍ മരിച്ചുവീഴുകയായിരുന്നു.

Tags: Vladimir PutinRussiaRussia-Ukraine warUkrainefranceEmmanuel Macron
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവൽ മോസ്കോയിലേക്ക് ; പാകിസ്ഥാനെ തറ പറ്റിച്ച എസ് 400 രണ്ടെണ്ണം കൂടി ഉടൻ എത്തും ; ചങ്കിടിപ്പോടെ പാക് സൈന്യം

India

ഇന്ത്യൻ പാർലമെന്ററി സംഘം സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റഷ്യയിൽ ഡ്രോൺ ആക്രമണം

World

അമേരിക്കയിൽ എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു; സൈനിക നടപടികളെ വിമർശിക്കുന്ന യൂറോപ്യൻ നേതാക്കളെ കുറ്റപ്പെടുത്തി ഇസ്രായേൽ

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

World

റ​ഷ്യ​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു, ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി യൂറോപ്യൻ യൂണിയനും ബ്രിട്ടനും

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

പാലാരിവട്ടത്തെ മസാജ് പാര്‍ലറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, വെളളക്കെട്ട്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies