Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈവ് സ്റ്റാര്‍ ഹാളണ്ട്; സിറ്റിയുടെ ആറില്‍ അഞ്ച് ഗോളും നേടി ഗംഭീര തിരിച്ചുവരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 12:08 am IST
in Football

ലൂട്ടന്‍: എഫ് എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടന്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടിക്കൊണ്ട് പെപ്പ് ഗ്വാര്‍ഡിയോളയുടെ പട വിജയിച്ചു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ എര്‍ലിങ് ഹാളണ്ടിന്റെ തിരിച്ചുവരവാണ് മത്സരത്തിന്റെ പ്രധാന ഹൈലൈറ്റ്. സിറ്റി നേടിയ ആറില്‍ അഞ്ച് ഗോളും പിറന്നത് ഈ നോര്‍വേ താരത്തിന്റെ ബൂട്ടില്‍ നിന്നാണ്.

പ്രമീയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ബോണ്‍മൗത്തിനെതിരെ എണ്ണംപറഞ്ഞ അവസരങ്ങള്‍ ഹാളണ്ടിന് ലഭിച്ചു. പക്ഷെ ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെ ആരാധകരെ നിരാശപ്പെടുത്തി. അതിന്റെ എല്ലാ പോരായ്‌മകളും പരിഹരിക്കുന്ന പ്രകടനമാണ് ഇന്നലെ എഫ് എ കപ്പില്‍ കണ്ടത്. അഞ്ചാം റൗണ്ട് മത്സരത്തില്‍ ലൂട്ടനെതിരെ ഹാളണ്ട് നിറഞ്ഞാടി. കെവിന്‍ ഡിബ്രൂയിനെ പന്ത് എത്തിച്ചു നല്‍കും ഹാളണ്ട് ഗോളടിക്കും. ഇതായിരുന്നു സ്ഥിതി. കളിയിലെ ആദ്യ നാല് ഗോളിനും വഴിയൊരുക്കിയത് ഡിബ്രുയിനെ ആണ്.

സിറ്റിയും ഹാളണ്ടും ഗോളടിച്ചുകൂട്ടിയത് ലൂട്ടന്റെ കരുത്തന്‍ പ്രകടനത്തെ മറികടന്നുകൊണ്ടാണ്. അവര്‍ നേടിയ രണ്ട് മറുപടി ഗോളുകള്‍ തന്നെ അതിന് ഉദാഹരണം. സിറ്റിയുടെ പ്രതിരോധത്തെയും പേരുകേട്ട മധ്യനിരയെയും നിഷ്പ്രഭമാക്കുന്ന ഗോളുകളാണ് ലൂട്ടന്‍ നേടിയത്. ആക്രമണത്തിലെന്നപോലെ പ്രതിരോധത്തിലും അവര്‍ ശക്തരായിരുന്നു. അതിനെ ഭേദിച്ചുകൊണ്ടാണ് സിറ്റി താരങ്ങള്‍ ഗോള്‍ വര്‍ഷം നടത്തിയത്.

മൂന്നാം മിനിറ്റില്‍ ഇടതുവശത്ത് നിന്ന് ഡിബ്രൂയിനെ നല്‍കിയ പാസില്‍ ഹാളണ്ട് ഗോളടിക്ക് തുടക്കമിട്ടു. ഡിബ്രൂയിനെ-ഹാളണ്ട് മുന്നേറ്റത്തില്‍ ആദ്യ പകുതി പിരിയും മുമ്പേ മൂന്ന് തവണ ലൂട്ടന്‍ ഗോളി ടിം ക്രുലിന് തല കുനിക്കേണ്ടിവന്നു. പക്ഷെ ഈ ഗോളിയുടെ മികവില്ലായിരുന്നെങ്കില്‍ ഇതനേക്കാല്‍ ഗോളെണ്ണം കൂടുമായിരുന്നു. മത്സരത്തിലാകെ 15 ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് സിറ്റി ഉതിര്‍ത്തത്. ഇതില്‍ കൂടുതല്‍ ഷോട്ടും ഹാളണ്ടിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ ഒരു ഗോള്‍ ജോര്‍ദാന്‍ ക്ലാര്‍ക്കിലൂടെ തിരിച്ചടിച്ചാണ് ലൂട്ടന്‍ ആദ്യ പകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയല്‍ സിറ്റിയെ ഞെട്ടിച്ച് ആദ്യം ഗോളടിച്ചതും ലൂട്ടന്‍ ആണ്. ജോര്‍ദാന്‍ ഇരട്ടഗോള്‍ തികച്ചു.

സിറ്റിക്കായി ഹാളണ്ട് പിന്നെയും രണ്ട് ഗോളുകള്‍ കൂടി നേടി. ഒടുവില്‍ മാറ്റിയോ കോവാസിച്ച് ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ നേടിയ ഗോളോടെ സിറ്റി ക്വാട്ട പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 72-ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആറാം ഗോള്‍.

Tags: HaallandLuton TownManchester City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിറ്റി താരങ്ങള്‍ വിജയാഘോഷത്തില്‍
Football

പ്രീമിയര്‍ ലീഗ്: വിജയം കൊയ്ത് സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

Football

ഘാന താരം സെമെന്യോ സിറ്റിയില്‍

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.