Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വെ സ്‌റ്റേഷന്‍ വികസനം ഉദ്ഘാടനം: ആളാകാനുള്ള നീക്കം പൊളിഞ്ഞു; യോഗ വേദിയില്‍ രാഷ്‌ട്രീയം കളിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 11:27 pm IST
in Kerala, Pathanamthitta

ചെങ്ങന്നൂര്‍: റെയില്‍വെ സ്‌റ്റേഷന്‍ വികസനത്തിന് തുടക്കം കുറിക്കുന്ന പരിപാടിയുടെ ശോഭ കെടുത്താന്‍ ശ്രമിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സമ്മേളനവേദിയാകെ ബിജെപി കയ്യടക്കി എന്നാരോപിച്ചാണ് എംപി വേദി വിട്ടത്. തുടര്‍ന്ന് റെയില്‍വെ പരിസരത്ത് പ്രതിഷേധയോഗം ചേര്‍ന്ന് ബിജെപിയെയുംജില്ലാനേതൃത്വത്തെയും കുറ്റപ്പെടുത്തിസ്വയം പരിഹാസ്യനായി.

രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം അടക്കം കേള്‍പ്പിക്കാനായി വലിയ എല്‍സിഡി സ്‌ക്രീനും ആയിരം പേര്‍ക്കിരിക്കാവുന്ന പന്തലും സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. രാവിലെ പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മുതല്‍ ബിജെപി നേതാക്കളെ കണ്ട് എംപിക്ക് വിറളി പിടിച്ചിരുന്നു. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ സംസാരിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഷ്‌ട്രീയകളിയുമായി എംപി കളം നിറഞ്ഞത്.

തന്നൊടൊപ്പം എത്തിയ കോണ്‍ഗ്രസുകാരെ ഉപയോഗിച്ച് സിന്ദാബാദ് വിളിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് ജയ് വിളിച്ചതോടെ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ചു. ഇതിന് ശേഷം റെയില്‍വെ സ്റ്റേഷന്‍ വളപ്പില്‍ ദൂരെ മാറി പ്രതിഷേധയോഗം ചേര്‍ന്നാണ് ബിജെപി ജില്ലാ നേതൃത്വത്തെ അപമാനിക്കും വിധം എംപി പ്രസംഗിച്ചത്.
എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണ് എംപി സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പ്രതികരിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ താളത്തിനൊത്ത് നില്‍ക്കാന്‍ ബിജെപിയെ കിട്ടില്ല. ചെങ്ങന്നൂരിന്റെ റെയില്‍വെ വികസനത്തിന് സജീവമായി യാതൊന്നും ചെയ്യാത്ത എംപി, റെയില്‍വെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആളുകളിക്കുകയാണ്. സത്യം വിളിച്ചുപറയും എന്നതിനാലാണ് യോഗത്തിലേക്ക് ബിജെപി ജനപ്രതിനിധികളെ പങ്കെടുപ്പിക്കാത്തത്. വന്ദേഭാരത് അനുവദിപ്പിക്കാനും സ്റ്റേഷന്‍ വികസനം വേഗത്തിലാക്കാനും ബിജെപി ജില്ലാ കമ്മിറ്റി നിരവധി തവണയാണ് റെയില്‍വെയ്‌ക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയത്.

എല്ലാം ശരിയാകുമെന്നായപ്പോള്‍ ക്രെഡിറ്റടിക്കാനായി എംപി ചാടിവീഴുകയാണ് ചെയ്തത്. നാണം കെട്ട സമീപനം ആരാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. പ്രധാനമന്ത്രി സംസാരിക്കുന്നതിന് മുമ്പ് ചെങ്ങന്നൂരിലെ വേദി ബഹിഷ്‌കരിച്ച എംപിയോട് ജനങ്ങള്‍ കണക്കുചോദിക്കുമെന്ന് ഗോപകുമാര്‍ പറഞ്ഞു.

Tags: developmentchengannurRailway stationsKodikunnil Suresh MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.