Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്ദേശ് ഖാലിയില്‍ പ്രക്ഷോഭം രൂക്ഷം: ബിജെപി വനിതാസംഘത്തെയും പോലീസ് തടഞ്ഞു

Janmabhumi Online by Janmabhumi Online
Feb 23, 2024, 11:11 pm IST
in India
ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാപ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞപ്പോള്‍

ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാപ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: പട്ടികജാതി, ഗോത്രവര്‍ഗ സ്ത്രീകളെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സന്ദേശ് ഖാലിയില്‍ തുടങ്ങിയ സ്ത്രീപ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കമ്പും കല്ലും ആയുധമാക്കിയാണ് നൂറ് കണക്കിന് സ്ത്രീകള്‍ ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്.

കൊടുംക്രിമിനലും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനുമായ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രക്ഷോഭം. ഇന്നലെ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിന്റെ അടുപ്പക്കാരുടെ ഫാമുകള്‍ തല്ലിത്തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവ് അജിത് മേതിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ബൈക്ക് നശിപ്പിച്ചു.

അതേസമയം പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ സന്ദേശ് ഖാലി ഉള്‍പ്പെടുന്ന 24 പര്‍ഗാനാസ് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നലെ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘത്തെ പോലീസ് സന്ദേശ് ഖാലിക്ക് പുറത്ത് ഭോജര്‍ഘട്ടില്‍ തടഞ്ഞു. പോലീസ് നടപടി അനീതിയാണെന്ന് ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. നിരോധനാജ്ഞയുടെ മറവിലാണ് ബിജെപി വനിതാപ്രതിനിധിസംഘത്തെ തടഞ്ഞത്. ഞാന്‍ എംപിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയേണ്ട ഉത്തരവാദിത്തമുണ്ട്. അവരെ കാണരുതെന്ന് പറയാന്‍ പോലീസ് ആരാണ്?, ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചു.

കഴിഞ്ഞ ദിവസം പ്രവര്‍ത്തകരുമൊത്ത് സന്ദേശ് ഖാലിയിലേക്ക് പോകാന്‍ തയാറായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെയും പോലീസ് തടഞ്ഞിരുന്നു. പിന്നീട് സന്ദേശ് ഖാലി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന സുകാന്തയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ ഇന്നലെ സന്ദേശ് ഖാലിയിലെത്തി ഇരകളുമായി സംസാരിച്ചു.

 

Tags: Sandesh KhaliViolent agitationWomen's strikeBJP women
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജമാത അമൃത റോയി
India

റാണി മാ പറയുന്നു, മടങ്ങിവരും സുവര്‍ണ ബംഗ്ലാ

India

തൃണമൂല്‍ ഭരണത്തില്‍ അക്രമവും അശാന്തിയും; സന്ദേശ്ഖാലിയിലെ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ശരീരം വിറയ്‌ക്കുന്നു: നിര്‍മല സീതാരാമന്‍

India

സന്ദേശ്ഖാലി അക്രമം: തൃണമൂൽ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റിൽ, ബംഗാൾ പോലീസിന്റെ നടപടി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ

India

സ്റ്റേയില്ല, തൃണമൂൽ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണം: ഹൈക്കോടതി

Editorial

സന്ദേശ് ഖാലിയിലെ തൃണമൂല്‍ ഫാസിസം

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies