Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ രാധാകൃഷ്ണന്‍, കെ കെ ഷൈലജ: മരുമോനെ’ പിന്‍ഗാമിയാക്കാന്‍ വിലങ്ങുതടികളെ വെട്ടുന്നു

Janmabhumi Online by Janmabhumi Online
Feb 23, 2024, 08:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

 

തിരുവനന്തപുരം: പിണറായി വിജയന്‍ മാറേണ്ടിവന്നാല്‍ പകരം മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് പെട്ടന്നുള്ള ഉത്തരമായിരുന്നു കെ രാധാകൃഷ്ണന്‍. രണ്ടാമത്തെ ഉത്തരം കെ കെ ഷൈലജ. രണ്ടുപേരും പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍.
ഇരുവരേയും ലോകസഭയിലേയ്‌ക്ക് മത്സരിപ്പിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കന്ന ആരോപണം പാര്‍ട്ടിയില്‍ ശക്തമാകുന്നു. മരുമകനെ മുഖ്യമന്ത്രി കസേരിയില്‍ വാഴിക്കാനുള്ള വഴിതെളിക്കാന്‍ വിലങ്ങുതടിയാകാന്‍ സാധ്യതയുള്ളവരെ വെട്ടിമാറ്റുകയാണ്.
ആറുതവണ എം എല്‍ എ ആയ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഷത്തെ പാര്‍ലമെന്റെറി പാര്‍ട്ടി പരിചയം ഉള്ള നിലവിലെ സിപിഎം നിയമസഭാ അംഗങ്ങളാണ് കെ രാധാകൃഷ്ണനും കെ കെ ഷൈലജയും. ഇരുവരും അഞ്ചാം തവണയാണ് നിയമസഭയില്‍ എത്തിയത്.
മുതിര്‍ന്ന അംഗങ്ങളെ എല്ലാം മാറ്റി നിര്‍ത്തി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതുതന്നെ പിണറായി വിജയന്റെ കല്പന അക്ഷരം പ്രതി അനുസരിക്കുന്നവരെ മാത്രം ഒപ്പം കൂട്ടുക എന്ന ഉദ്ദേശ്യത്തിലാണ്. അത് സാധിച്ചെടുക്കുകയും ചെയ്തു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് രാധാകൃഷ്ണനേയും ഷൈലജയേയും മത്സരിപ്പിച്ചത്. മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രി സഭയില്‍ എടുത്തിട്ടു പോലും പാര്‍ട്ടിയില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നയിച്ചത് പിണറായി ആണെങ്കിലും ഫലം വന്നശേഷം ആരോഗ്യ കാരണം പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുകയും കെ കെ ഷൈലജയെ മുഖ്യമന്ത്രി ആക്കുമെന്നും വിശ്വസിച്ച പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. പിണറായി വിജയനു കിട്ടയതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഷൈലജ ജയിച്ചപ്പോള്‍ അത് പ്രതീക്ഷിച്ചവരും ഉണ്ട്. സ്ത്രീപക്ഷം പറയുന്ന സിപിഎമ്മിന് ഇതേവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന രാഷ്‌ട്രീയ കളങ്കം മാറ്റാപ്പെടുമെന്ന് സ്വപ്‌നം കണ്ടവരും ഉണ്ട്. എന്നാല്‍ ഷൈജലയെ മന്ത്രി സഭയില്‍ പോലും എടുക്കാതെ പിണറായി അപ്രമാദിത്വം തെളിയിച്ചു.
കെ രാധാകൃഷ്ണന്റെ കാര്യത്തിലും സമാനതയാണ്. ചേലക്കരയില്‍ നിന്ന് അഞ്ചാം തവണയും ജയിച്ച കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി ആക്കിയാല്‍ നല്‍കുന്ന സന്ദേശം വലുതായിരിക്കുമെന്ന് പാര്‍ട്ടിയിലെ ആദര്‍ശ വാദികള്‍ അടക്കം പറഞ്ഞു. പിന്നോക്ക വിഭാഗക്കാരനെ പോളിറ്റ് ബ്യുറോയില്‍ പോലും എടുക്കാന്‍ വൈമനസ്യം കാട്ടുന്ന പേരുദോഷം കഴുകാന്‍ സഹായിക്കുമെന്ന് ചിന്തിച്ചു. മുന്‍മന്ത്രിയും മുന്‍ സ്പീക്കറും മുന്‍ചീഫ് വിപ്പും ആയിരുന്ന രാധാകൃഷ്ണനെ മന്ത്രി സഭയില്‍ എടുത്തെങ്കിലും അപ്രധാനവകുപ്പുകള്‍ നല്‍കി അപമാനിച്ചു. മന്ത്രിസഭയിലെ രണ്ടും മൂന്നും നാലും സ്ഥാനങ്ങളൊക്കെ കന്നിക്കാരായ എംഎല്‍എയ്‌ക്ക് നല്‍കി.
മരുമകന്‍ മുഹമ്മദ് റിയാസിന് പ്രധാനവകുപ്പുകള്‍ നല്‍കി എന്നുമാത്രമല്ല, മികച്ച മന്ത്രി എന്നു സ്ഥാപിച്ചെടുക്കാന്‍ വേണ്ടതെല്ലാം കാട്ടിക്കൂട്ടുകയും ചെയ്തു.
പിണറായി വിജയനെതിരായ വീണ്ടും കേസുകള്‍ മുറുകുമ്പോള്‍ മുഖ്യമന്ത്രി പദം ചോദ്യ ചിഹ്നമായാല്‍ ‘മരുമോനെ’ പിന്‍ഗാമിയാക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടാകരുത്. വനിത, പിന്നോക്കം എന്നതിനൊക്കെ ഉപരിയാണ് ന്യൂനപക്ഷം എന്ന ചിന്ത നയിക്കുന്ന പാര്‍ട്ടിയില്‍ അത് സാധിച്ചെടുക്കാന്‍ പിണറായി വിജയന് സാധിക്കും.

Tags: K K ShailajaMinister K RadhakrishnanMinister Muhammed Riaz
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോളനി, ഊര്, സങ്കേതം, എന്നീ പേരുകൾ ഇനി വേണ്ട, പകരം ഈ പേരുകൾ മതി : രാജി വെക്കുന്നതിനു തൊട്ടുമുമ്പ് ഉത്തരവിറക്കി കെ രാധാകൃഷ്ണൻ

Kerala

വടകരയിലെ കാഫിര്‍ പ്രയോഗം : മുന്‍ എംഎല്‍എ കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

Kerala

ശൈലജക്കെതിരായ സൈബര്‍ ആക്രമണം തെറ്റ്, കേരളത്തില്‍ സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളി; പോലീസ് പരാജയം: കെ.കെ. രമ

Kerala

പാനൂര്‍ ബോംബിങ് ക്യാപ്സൂളുകള്‍: മനുഷ്യത്വപരമായ സന്ദര്‍ശനമാണെന്ന് പിണറായി

Kerala

സങ്കടം പറഞ്ഞ് കടകംപള്ളി; നിലപാട് തിരുത്താതെ മന്ത്രി റിയാസ്

പുതിയ വാര്‍ത്തകള്‍

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies