Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സംഘടനാ നേതാക്കള്‍; ഒരു യുവാവ് കൊല്ലപ്പെട്ടു; 12 പൊലീസുകാര്‍ക്ക് ഗുരുതരപരിക്ക്

കര്‍ഷകസമരത്തിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സരമം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 08:44 pm IST
in India
വൈക്കോലില്‍ മുളകുപൊടി വിതറി തീകൊളുത്തി പൊലീസിനെ നേരിടുന്ന കര്‍ഷകസമരക്കാര്‍ (ഇടത്ത്) പൊലീസുകാരനെ വാള്‍കൊണ്ട് ആക്രമിക്കുന്ന സമരക്കാരന്‍ (വലത്ത്)

വൈക്കോലില്‍ മുളകുപൊടി വിതറി തീകൊളുത്തി പൊലീസിനെ നേരിടുന്ന കര്‍ഷകസമരക്കാര്‍ (ഇടത്ത്) പൊലീസുകാരനെ വാള്‍കൊണ്ട് ആക്രമിക്കുന്ന സമരക്കാരന്‍ (വലത്ത്)

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സരമം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. വാസ്തവത്തില്‍ ക്രമസമാധാനം കൈവിട്ടുപോകുന്ന സ്ഥിതിവിശേഷം യഥാര്‍ത്ഥ കര്‍ഷകസംഘടനാനേതാക്കളെ ഭയപ്പെടുത്തുകയാണ്. കാരണം ബുധനാഴ്ച 12 പൊലീസുകാര്‍ക്ക് കര്‍ഷകസമരക്കാരെന്ന പേരില്‍ നുഴഞ്ഞുകയറിയ അക്രമികളുടെ കല്ലേറിലും വടിയും വാളും ഗദയും ഉപയോഗിച്ചുള്ള ആക്രമണത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

ക്രമസമാധാനം കൈവിട്ടുപോകുന്നതായി രഹസ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പഞ്ചാബ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമ താക്കീത് നല്‍കിയിരുന്നു. അടിയന്തരമായി പഞ്ചാബില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന താക്കീതാണ് അമിത് ഷാ നല്‍കിയത്. ഇത് സൈനിക ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതോടെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ തന്നെ സമരനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും സമരക്കാരെ തല്‍ക്കാലം പിന്തിരിയാന്‍ പ്രേരിപ്പിച്ചതായി അറിയുന്നു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹൈവേകളില്‍ ട്രാക്ടറുകള്‍ ഉപയോഗിക്കരുതെന്ന് സമരക്കാര്‍ക്കും പഞ്ചാബ് സര്‍ക്കാരിനും താക്കീത് നല്‍കിയിട്ടുണ്ട്. ആംബുലന്‍സിന് പോകാന്‍ കഴിയുന്നില്ലെന്നും സ്കൂള്‍ ബസുകള്‍ തടസ്സപ്പെടുന്നെന്നും ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

എന്തായാലും അക്രമസമരത്തിലൂടെ ഒരു രക്തസാക്ഷിയെയെങ്കിലും സംഘടിപ്പിക്കുക എന്ന സമരക്കാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ലക്ഷ്യം സാധ്യമായി. 22 കാരനായ ഒരു യുവാവാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ഷെല്ലാക്രമണമാണ് കാരണമെന്ന് സമരക്കാര്‍ അവകാശപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

12 പൊലീസുകാര്‍ക്ക് ഗുരുതരമായ പരിക്ക്; ഖലിസ്ഥാന്‍ ഏജന്‍റുമാര്‍ അക്രമം അഴിച്ചുവിടുന്നു

കര്‍ഷകസമരക്കാരുടെ  കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്. സമരത്തിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്നത് ഖലിസ്ഥാന്‍ ഏജന്‍റുമാരാണെന്ന് വ്യക്തമാണ്. ഇത്തരം നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമരത്തിന് പിന്നില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനും ഖലിസ്ഥാന്‍ സംഘടനകള്‍ അയയ്‌ക്കുന്ന വിദേശഫണ്ടിനും പങ്കുണ്ടെന്ന് ശിരോമണി അകാലിദള്‍ നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു.

ഹൈവേകളില്‍ നൂറുകണക്കിന് ട്രാക്ടറുകളാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ ഇരുന്നുകൊണ്ട് ഖലിസ്ഥാന്‍ വാദികള്‍ നടത്തുന്ന അക്രമങ്ങള്‍ ചില്ലറയല്ല. അവര്‍ ചിലപ്പോള്‍ ട്രാക്ടറുകള്‍ പൊലീസുകാരുടെ നേര്‍ക്ക് ഓടിക്കുക പോലും ചെയ്യുന്നു.

കര്‍ഷകസമരക്കാരുടെ  കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്.

കര്‍ഷകസമരക്കാര്‍  പുതിയ ആക്രമണമുറ പൊലീസിനെതിരെ പയറ്റുന്നതായും പരാതിയുയരുന്നു. മുളകുപൊടി വിതറിയ വൈക്കോലിന് തീകൊടുക്കുന്നത്   വഴി പൊലീസുകാര്‍ക്ക് ക്രമസമാധാനപാലനം അസാധ്യമാകുന്നതായി ഹരിയാന പൊലീസ് പറയുന്നു.  പൊലീസിനെ ആക്രമിക്കാന്‍ ഗദയും വടിയും കല്ലും  അമ്പും വില്ലും വരെ ഉപയോഗിക്കുന്നതായി പൊലീസ് പരാതിപ്പെടുന്നു.

ഇടയ്‌ക്കിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ച് സമരക്കാരെ ചിതറിയോടിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഒരു വെടിവെയ്‌പിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ പലപ്പോഴും കര്‍ഷകരുടെ പേരില്‍ എത്തിയ അക്രമികളുടെ ക്രൂരമായ ആക്രമണങ്ങള്‍ മിണ്ടാതെ സഹിക്കുകയാണ് പൊലീസ്.

വാളും ചങ്ങലയുടെ അറ്റത്ത് കെട്ടിയ മുള്ളുഗദയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുന്ന കര്‍ഷകരുടെ പേരില്‍ ഇറങ്ങിയ അക്രമികളെ നിറയെ കാണാം. ഇത്തരം വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

Tags: amit-shahFarmerskhalistan2024farmersprotestKhalistanifarmersdelhichalo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.