Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണകീചരിതവും ആറ്റുക്കാല്‍ പൊങ്കാല ഐതിഹ്യവും

മഹിഷാസുരവധം കഴിഞ്ഞ് ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നൈവേദ്യം ഭക്തിപൂര്‍വ്വം അര്‍പ്പിച്ച് സ്വീകരിച്ചുവെന്നതാണ് മറ്റൊരു ഐതിഹ്യം.

Janmabhumi Online by Janmabhumi Online
Feb 21, 2024, 03:04 pm IST
in Kerala, Thiruvananthapuram, Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പൊങ്കാല നൈവേദ്യ സമര്‍പ്പണത്തെപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. തന്റെ നേത്രാഗ്‌നിയില്‍ മധുരാനഗരത്തെ ചുട്ടെരിച്ച കണ്ണകിദേവിയുടെ ക്രോധം ശമിപ്പിച്ച് ശാന്തയാക്കുന്നതിനായി സ്ത്രീകള്‍ പൊങ്കാല ഇട്ട് നൈവേദ്യം അര്‍പ്പിച്ചു എന്നത് ഏറെ പ്രചാരം നേടിയ ഐതിഹ്യമാണ്. മഹിഷാസുരവധം കഴിഞ്ഞ് ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നൈവേദ്യം ഭക്തിപൂര്‍വ്വം അര്‍പ്പിച്ച് സ്വീകരിച്ചുവെന്നതാണ് മറ്റൊരു ഐതിഹ്യം.

പൊങ്കാലയ്‌ക്ക് പുതിയ മണ്‍കലം, പച്ചരി, ശര്‍ക്കര, നെയ്യ്, നാളികേരം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും, അരിയും മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം,അഗ്‌നി എന്നിവയോടു ചേരുമ്പോള്‍ പഞ്ചഭൂത സമ്മേളനത്തിലൂടെ പൊങ്കാല നൈവേദ്യം ഒരു വിശിഷ്ട വഴിപാടായി മാറുന്നു.

പൊങ്കാല ദിവസം പാടുന്ന കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടനെ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ദീപം പകര്‍ന്ന്‌ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം അതേദീപം സഹമേല്‍ശാന്തിക്കു കൈമാറുന്നു.

സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാരഅടുപ്പിലും തീ കത്തിക്കുന്നു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് പൊങ്കാല അടുപ്പുകള്‍ ജ്വലിപ്പിക്കുന്നതിനുള്ള അറിയിപ്പായി ചെണ്ടമേളവും, കതിനാവെടിയും മുഴക്കുന്നു. ക്ഷേത്രത്തിനു ചുറ്റും 10 കിലോമീറ്ററില്‍ കൂടുതല്‍ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന സ്ത്രീജനങ്ങള്‍ വായ്‌ക്കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീകത്തിക്കുന്നു. ഭക്തിയോടെ ജ്വലിപ്പിച്ച ലക്ഷക്കണക്കിനുള്ള അടുപ്പുകള്‍ ആറ്റുകാലിനെയും സമീപപ്രദേശങ്ങളെയും യജ്ഞശാലയാക്കി മാറ്റുന്നു.

ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ചിട്ടുള്ള പൂജാരിമാര്‍ പൊങ്കാല നൈവേദ്യത്തില്‍ തീര്‍ത്ഥജലം തളിക്കുന്നതോടെ തങ്ങള്‍ തയ്യാറാക്കിയ നൈവേദ്യം ആറ്റുകാലമ്മ സ്വീകരിച്ച സംതൃപ്തിയോടെഭക്തജനങ്ങള്‍ നൈവേദ്യ കലങ്ങളും പേറി മടങ്ങുന്നു. പിന്നെ അടുത്ത പൊങ്കാലയ്‌ക്കായുള്ള കാത്തിരിപ്പാണ്.

Tags: Attukal Ponkala 2024HistoryAttukal Devi Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പൗരാണിക മരുഭൂമി, രണ്ട് ലക്ഷം വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യം ഇവിടെയായിരുന്നു : ഇപ്പോൾ ലോക പൈതൃക പട്ടികയിലേക്ക്

Kerala

സ്വന്തം വിജയത്തിനായി, ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയതാണ് എമ്പുരാൻ ; ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് മുൻപും ഉണ്ട് ; ജോൺ ഡിറ്റോ

India

കേരള സ്റ്റോറി എന്നത് ഒരു അജണ്ട സിനിമയല്ല ; രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും വികലമാക്കാനുള്ള സിനിമാ ശ്രമങ്ങൾ നടക്കുന്നുണ്ട് ; സുദീപ്തോ സെൻ

Kerala

അനന്തപുരിയെ ഭക്തിയിലാഴ്‌ത്തി ആറ്റുകാൽ പൊങ്കാല; സ്വയംസമര്‍പ്പണത്തിന്റെ പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി

പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഇന്നലെ പൊങ്കാല അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍
Samskriti

ആത്മസമര്‍പ്പണത്തിന്റെ ആറ്റുകാല്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies