Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭീതി ഉയര്‍ത്തി മലയാറ്റൂര്‍ മുളങ്കുഴി ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 02:49 am IST
in Ernakulam
പെരിയാര്‍ മുളങ്കുഴി ഭാഗത്തേക്ക് പോകുന്ന കാട്ടാനക്കൂട്ടം

പെരിയാര്‍ മുളങ്കുഴി ഭാഗത്തേക്ക് പോകുന്ന കാട്ടാനക്കൂട്ടം

കാലടി: മലയാറ്റൂര്‍ മുളങ്കുഴില്‍ കാട്ടാനക്കൂട്ടം. വിനോദസഞ്ചാര കേന്ദ്രവും , സിനിമ സംവിധായകരുടെ ഇഷ്ടയിടവുമായ മുളങ്കുഴി മഹാഗണിത്തോട്ടത്തിലേക്ക് എത്തിയത്. പെരിയാര്‍ നദി മുറിച്ച് കടന്നു വരുന്ന ആനക്കൂട്ടത്തെയാണ് ഇന്നലെ ഉച്ചയോടെ പ്രദേശവാസികള്‍ കണ്ടത് പൂയംകുട്ടി, കോതമംഗലം, അതിരപ്പിള്ളി , ഷോളയാര്‍ മലകളുടെ തുടര്‍ച്ചയാണ് മലയാറ്റൂര്‍ മലയും. ഇവിടെ നിന്നും മലവഴി ഇറങ്ങി വരുന്ന വയാണ് ഈ ആനകള്‍ എന്ന് പ്രദേശവാസികള്‍ പറയുന്നു.

കാട്ടാനശല്യത്തിന് വര്‍ഷങ്ങളുടെ തന്നെ പഴക്കമുണ്ട്.കര്‍ഷകര്‍ വിളയിറക്കുന്ന ഒരു കൃഷിയുടെയും കായ്ഫലം ഉടമക്ക് ലഭിക്കാറില്ല. തെങ്ങ്, കമുങ്ങ്, ജാതി, വാഴ തോട്ടങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം കൂട്ടത്തോടെ വിളകള്‍ നശിപ്പിക്കുന്നത് പതി
വാണ്. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ മുളങ്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ ആനക്കുട്ടി വീണു. അന്ന് കിണറില്‍ വീണ കുട്ടിയാനക്ക് കാവലായി കിണറിന് പരിസരത്ത് നിലയുറപ്പിച്ചത് 19 ആനകള്‍ ആയിരുന്നു.

വനംവകുപ്പിലെ ആര്‍ആര്‍ടി സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് കാട്ടാനകളെ വനത്തിലേക്ക് തുരുത്തിയത് .അതിനു ശേഷമാണ് ആനക്കുട്ടിയെ കിണറില്‍ നിന്നും കരയ്‌ക്ക് കയറ്റാന്‍ സാധിച്ചത്. ഞായര്‍ വൈകിട്ട് മലയാറ്റൂര്‍ കുരിശ് മുടി തീര്‍ത്ഥാടനപാതയിലെ ഒന്നാം സ്ഥലത്ത് മൂന്ന് ആനകളെ കണ്ടു.

ഇതിനുശേഷമാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് പുഴ മുറിച്ച് കടന്നു വരുന്ന ആനക്കൂട്ടത്തെ കണ്ടത്. മുളങ്കുഴി മഹാഗണിത്തോട്ടത്തില്‍ ഹിന്ദി വെബ് സീരിസ് ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ഈഭാഗത്തേക്ക് ആനകള്‍ വരാതിരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, വാച്ചര്‍മാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചു ആനകളെ ഉള്‍വനത്തിലേക്ക് തുരുത്തിയിട്ടുണ്ട് . മലയാറ്റൂര്‍ തീര്‍ത്ഥാടനം ആരംഭിച്ചതോടെ നൂറ് കണക്കിന് വിശ്വസികള്‍ മലകയറാന്‍ എത്തുന്നത്.

പകല്‍ സമയങ്ങളില്‍ പോലും ആനക്കൂട്ടത്തെ കുരിശ്മുടിയുടെ തീര്‍ത്ഥാടന പാതയിലും ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിത്തോട് ,മുളങ്കുഴിയിലും കാണുന്നത് പ്രദേശവാസികളില്‍ കടുത്ത ഭയപ്പാടിന് ഇടവരുത്തിയിട്ടുണ്ട്.

എന്നാല്‍ കുരിശ് മുടിയിലെ തീര്‍ത്ഥാടനപാത കാനന പാത തന്നെയാണന്നും അതിലൂടെ ആന കൂട്ടത്തോടെ കടന്നുപോകുന്നത് സ്വാഭാവികമായ കാര്യമാണന്നും എന്നാല്‍ ആനകള്‍ ഒരിക്കലും അപകടകാരികള്‍ ആകില്ലെന്നും വിശ്വസികള്‍ ഭയപ്പെടെണ്ട കാര്യമില്ലന്നും വനപാലകര്‍ അറിയിച്ചു.

എന്നാല്‍ തീര്‍ത്ഥാടകര്‍ മലകയുന്ന സമയത്ത് ശ്രദ്ധിച്ച് മലകയറണമെന്നും വരുദിവസങ്ങളില്‍ കൂടുതല്‍ വനപാലകരെ തീര്‍ത്ഥാടന പാതയില്‍ വിന്യസിക്കുമെന്നും മലയാറ്റൂരിന്റെ ചുമതലയുള്ള ഫോറസ്റ്റ് ഓഫീസര്‍ ജി. അജിത്ത് കുമാര്‍ പറഞ്ഞു.

Tags: keralaWild ElephantMalayaturMulankuzhi settlement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.