Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര; ചെഗുവേര കേരളത്തില്‍ വന്നപ്പോള്‍ ഇഎംഎസോ എകെജിയോ കാണാന്‍ പോയില്ല’:ശിവശങ്കര്‍

ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 09:42 pm IST
in Kerala
സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്."- ശിവശങ്കര്‍ വിശദമാക്കുന്നു.
ഇന്ത്യയിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബിംബമായി മാറിയ ഹവാന ചുരുട്ട് വലിക്കുന്ന ചെ ഗുവേര (വലത്ത്) ബിജെപി നേതാവ് അഡ്വ. പി.ആര്‍.ശിവശങ്കര്‍ (നടുവില്‍)

സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്."- ശിവശങ്കര്‍ വിശദമാക്കുന്നു. ഇന്ത്യയിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബിംബമായി മാറിയ ഹവാന ചുരുട്ട് വലിക്കുന്ന ചെ ഗുവേര (വലത്ത്) ബിജെപി നേതാവ് അഡ്വ. പി.ആര്‍.ശിവശങ്കര്‍ (നടുവില്‍)

ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.ആര്‍. ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

ചെ ഗുവേരയെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ പറയുന്ന ശിവശങ്കറിന്റെ ‘ചെ ഗുവേര കെട്ടുകഥകളും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിലാണ് ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിഗ്രഹമാക്കിയ ചെഗുവേരയെക്കുറിച്ചും അദ്ദേഹത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനവും സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

“അന്ന് കേരളം സന്ദര്‍ശിച്ച ചെ ഗുവേര ഇപ്പോഴത്തെ എകെജി ഭവന്റെ അടുത്തുള്ള അശോകാ ഹോട്ടലിലാണ് താമസിച്ചത്. അന്ന് ചെഗുവേരയെ സോവിയറ്റ് വിരുദ്ധനായ ചൈനീസ് ചാരനായാണ് സിപിഎം കണക്കാക്കിയിരുന്നത്. ഇഎംഎസ് എഴുതിയ പുസ്തകങ്ങളിലോ ലേഖനങ്ങളിലോ ചെ ഗുവേര എന്ന പേരെ പരാമര്‍ശിച്ചിരുന്നില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകളെല്ലാം ചെ ഗുവേര കേരളത്തില്‍ വന്ന കാര്യം നിഷേധിക്കുകയാണ്. കാരണം അത് സമ്മതിച്ചാല്‍ അവരുടെ പല കള്ളങ്ങളും പൊളിഞ്ഞുവീഴും. “. – അഡ്വ.പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

“ബംഗാളില്‍ പോയ ചെ ഗുവേര അവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയെ കാണുന്നുണ്ട്. അന്ന് ജ്യോതിബസു ഡിവൈഎഫ് ഐ നേതാവും എംഎല്‍എയുമായിരുന്നു പക്ഷെ അദ്ദേഹം ചെ ഗുവേരയെ കാണാന്‍ പോയില്ല. കരുണാകരന്റെ പൊലീസ് ഉരുട്ടിക്കൊന്ന രാജന്‍ പഠിച്ച എഞ്ചിനീയറിംഗ് കോളെജില്‍ ചെ ഗുവേര ദിനം ആചരിച്ചതിന് എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടിട്ടുണ്ട്. ഇതായിരുന്നു ചെ ഗുവേരയോടുള്ള അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യയിലെയും കേരളത്തിലെയും സമീപനം.” – ശിവശങ്കര്‍ തുറന്നടിക്കുന്നു.

സിപി ജോണും എംഎ ബേബിയും മാത്രമാണ് പിന്നെയും ചെഗുവേരയെ പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് കേരളത്തിലെത്തിയ ചെ ഗുവേരയെ ഭാനുമതി ഓള്‍ ഇന്ത്യാ റേഡിയോയില്‍ അഭിമുഖം നടത്തിയപ്പോള്‍ ചെ ഗുവേ പറഞ്ഞത് ഇന്ത്യയില്‍ രക്തരൂക്ഷിത വിപ്ലവം വേണ്ടിവന്നില്ലെന്നും അതിന് കാരണം ഇന്ത്യയ്‌ക്ക് നല്ലൊരു സാംസ്കാരികപാരമ്പര്യമുണ്ടെന്നാണ്. ഇന്ത്യയിലെ സഹനത്തിന്റെ പ്രതീകമായ ഹൈന്ദവപാരമ്പര്യത്തെയാണ് ചെ ഗുവേര ഉദ്ദേശിച്ചത്. നിങ്ങള്‍ക്ക് ഗാന്ധിജിയുണ്ട്. വളരെ ആഴത്തിലുള്ള ദര്‍ശനമുണ്ട്. ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നെല്ലാം ആ അഭിമുഖത്തില്‍ ചെ ഗുവേര പറയുന്നുണ്ട്. “- പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര എന്നും എന്നാല്‍ അദ്ദേഹം ഫിദെല്‍ കാസ്ട്രോയ്‌ക്ക് തലവേദനയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഡയറി വെറും 20-30 ദിവസത്തെ മോട്ടോര്‍ സൈക്കിള്‍ യാത്രയെ അടിസ്ഥാനമാക്കി രചിച്ച പുസ്തകം മാത്രമായിരുന്നെന്നും ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

കേരളത്തിലെ പല പ്രസാധകരെയും കണ്ടിരുന്നു. പക്ഷെ പ്രമുഖ പ്രസാധകരെല്ലാം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. എഡിറ്റോറിയല്‍ പ്രശ്നമല്ല, പക്ഷെ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രധാന പുസ്തകപ്രസാധകര്‍ എല്ലാം പറഞ്ഞൊഴിഞ്ഞത്. – ശിവശങ്കര്‍ പറയുന്നു.

“മോട്ടോര്‍ സൈക്കിള്‍ ഡയറി എന്ന ഒരു പുസ്തകം ഉണ്ട്. ചെഗുവേരയുടേതായി. വാസ്തവത്തില്‍ അദ്ദേഹം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചത് തന്നെ 20-30 ദിവസമാണ്. ഈ മോട്ടോര്‍ സൈക്കിള്‍ പലപ്പോഴും വര്‍ക്ക് ഷോപ്പിലായിരുന്നു. എന്നാല്‍ 200 ദിവസമാണ് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തു എന്നാണ് പറയുന്നത്. വാസ്തവത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് 20-30 ദിവസം മാത്രമാണ്. അതും ഈ മോട്ടോര്‍ സൈക്കിളില്‍ ചെ ഗുവേരയോടൊപ്പം യാത്ര ചെയ്തിരുന്ന വ്യക്തി പറയുന്നത് പലപ്പോഴും ചെ അല്ല, അയാളാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്.”- ശിവശങ്കര്‍ വിശദമാക്കുന്നു.

“ഫിദല്‍ കാസ്ട്രോ എപ്പോഴും ചെ ഗുവേരയെ ശല്ല്യക്കാരനായാണ് കണക്കാക്കിയത്. ക്യൂബയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു ചെ ഗുവേര. ഫിദല്‍ അപാര ബുദ്ധിമാനായിരുന്നു. അദ്ദേഹം ചെ ഗുവേരയെ ഗറില്ലാ യുദ്ധതന്ത്രവിദഗ്ധനായിരുന്നു എങ്കിലും അദ്ദേഹത്തെ സൈനിക നേതാവായി ഫിദല്‍ നിയമിച്ചില്ല. കൃത്യമായി ജയിലില്‍ ആളുകളെ കൊന്നുതള്ളുന്ന ജോലി മാത്രമായിരുന്നു ചെ ഗുവേരയെ ഏല്‍പിച്ചത്. കാമിലോയെ ആയിരുന്നു സൈനിക നേതാവാക്കിയത്.” – ശിവശങ്കര്‍ പറയുന്നു.

ചെ ഗുവേര യഥാര്‍ത്ഥത്തില‍് ഡോക്ടറായിരുന്നില്ല. അദ്ദേഹം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അമ്മയുടെ അനുജത്തി വന്ന് ചികിത്സയ്‌ക്ക് ചോദിക്കുമ്പോള്‍ നിങ്ങള്‍ ഒരു ശരിയായ ഡോക്ടറെ കാണൂ എന്ന് ചെഗുവേര പറയുന്നുണ്ട്. അദ്ദേഹം ഒരു ഓയില്‍ ടാങ്കറില്‍ നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. ശിവശങ്കര്‍ പറയുന്നു.

 

 

Tags: RajanFidel CastrocpicpimSFIemscheChe GuveraAdv.P.R.Shivashankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Vicharam

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.