Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ തൃണമൂല്‍ ആക്രമം: സന്ദേശ് ഖാലി പറയുന്നു; ഞങ്ങള്‍ക്ക് പേടിയുണ്ട് രക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:14 pm IST
in India
ദേശീയ പട്ടികജാതി കമ്മിഷന്‍ അംഗം അഞ്ജുബാല സന്ദേശ് ഖാലിയില്‍ അക്രമത്തിനിരയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നു

ദേശീയ പട്ടികജാതി കമ്മിഷന്‍ അംഗം അഞ്ജുബാല സന്ദേശ് ഖാലിയില്‍ അക്രമത്തിനിരയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നു

കൊല്‍ക്കത്ത: ഇവിടെ ഞങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയില്ല. പുറത്തിറങ്ങാന്‍ പേടിയാണ്, രക്ഷിക്കണം… സന്ദേശ്ഖാലിയിലെ തൃണമൂല്‍ അതിക്രമങ്ങളെക്കുറിച്ച് ഭയന്നരണ്ട കണ്ണുകളോടെയാണ് ഇപ്പോഴും അമ്മമാര്‍ മനസ് തുറക്കുന്നത്.

ഈ ക്രൂരത തുടങ്ങിയിട്ട് ഏറെയായി. ഷേഖ് ഷാജഹാനെന്ന തൃണമൂല്‍ നേതാവിന്റെ സര്‍വാധിപത്യത്തിലായിരുന്നു ഇത്രകാലവും സന്ദേശ് ഖാലി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇ ഡി അയാളെ തേടിയെത്തിയതോടെയാണ് സന്ദേശ്ഖാലിക്ക് സമാധാനമായത്. അയാള്‍ ഒളിവില്‍ പോയതിന് ശേഷമാണ് തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ പുറത്ത് പറയാനും പ്രതിഷേധിക്കാനും ഞങ്ങള്‍ക്ക് ഇത്രയെങ്കിലും സാധിക്കുന്നത്, ബംഗാളിലെ സ്ത്രീപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരിലൊരാളായ കനിക ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ആസൂത്രിതമായ കൂട്ടബലാത്സംഗങ്ങളാണ് ഇവിടെ നടക്കുന്നത്. രാത്രികളില്‍ വീടുകയറി സ്ത്രീകളെ പിടിച്ചുകൊണ്ടുപോകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലെത്തിച്ച് ലൈംഗികമായി, ക്രൂരമായി പീഡിപ്പിക്കും. സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും ഞങ്ങള്‍ മുഖമില്ലാത്തവരായിട്ട് എത്രയോ കാലമായി, കനിക പറയുന്നു.

ഞങ്ങളുടെ പട്ടിണി മുതലെടുത്താണ് ഷാജഹാനും സംഘവും ഇവിടെ കടന്നുകയറിയത്. സാമൂഹികവിരുദ്ധരാണ് തൃണമൂലുകാരെല്ലാം. പരാതി പറയാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ല. പോലീസ് ഞങ്ങളെ കേള്‍ക്കുമായിരുന്നില്ല. ഒരാളും നടപടിയെടുത്തില്ല.

അവര്‍ക്കെതിരെ ശബ്ദിച്ചതിനാണ് ഫെബ്രുവരി പത്തിന് പുലര്‍ച്ചെ മൂന്ന് മണിക്ക് എന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ഇരുപത്-മുപ്പത് പേരുണ്ടായിരുന്നു. പോലീസും കൂട്ടിനുണ്ടായിരുന്നു. അവര്‍ കതക് ചവിട്ടിത്തുറന്നു. മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. എന്റെ കുഞ്ഞിനെ അവര്‍ വലിച്ചെറിഞ്ഞു, കനിക ദാസ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് റേപ്പിസ്റ്റുകള്‍ നയിക്കുന്ന പാര്‍ട്ടിയാണ്. ഈ സമരം അവസാനിക്കില്ല. ഞങ്ങളുടെ തലമുറകള്‍ക്കെങ്കിലും സുരക്ഷിതമായി ഇവിടെ കഴിയാന്‍ വേണ്ടിയാണ് സമരം. കനിക ദാസ് പറയുന്നു.

Tags: BengalTrinamool attackSandes KhaliKanika Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

ചുവന്ന വളയത്തിനകത്ത് മമത ബാനര്‍ജി
India

അഭിഭാഷകക്കുപ്പായം അണിഞ്ഞ് എസ് ഐ ആറിനെതിരെ വാദിക്കാന്‍ സുപ്രീംകോടതിയില്‍ പോയ മമത നാണം കെട്ടു

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

വര്‍ഗ്ഗീയ ആക്രമണത്തില്‍ കൂരമായി പീഢിപ്പിക്കപ്പെട്ട സോമ മയ്തി എന്ന സീ ന്യൂസ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (ഇടത്ത്) അക്രമികളെ ന്യായീകരിച്ച് മമത (വലത്ത്)
India

സോമ മയ്തി… അക്രമത്തിന് ഇരയായ സീന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ ബംഗാള്‍ രാഷ്‌ട്രീയം മാറ്റിവരയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.