Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മല ; ‘ഇയാള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടു’

രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 12:07 am IST
in India

ന്യൂദല്‍ഹി: രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യാടുഡേയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. വഴിവിട്ട് വായ്‌പകള്‍ക്കായി വന്ന ഫോണ്‍ വിളികള്‍ക്ക് ബാങ്കുകള്‍ വഴങ്ങിക്കൊടുത്തു. എന്നാല്‍ അന്ന് ബാങ്കുകളെ നിയന്ത്രിക്കേണ്ട റിസര്‍വ്വ് ബാങ്ക് ഒരു കാര്യം പറഞ്ഞില്ല- നിങ്ങള്‍ ബാങ്കുകളുടെ നിയമത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, അല്ലാതെ ഫോണ്‍ വിളികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട എന്നൊന്നും റിസര്‍വ് ബാങ്ക് പറഞ്ഞില്ല. “- നിര്‍മ്മല സീതാരാമന്‍ അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

വായ്‌പ നല്‍കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമങ്ങള്‍ കാറ്റില്‍ പറത്തി അന്ന് പല ബിസിനസുകാര്‍ക്കും വായ്‌പ നല്‍കാന്‍ ബാങ്കുകളെ നിര്‍ബന്ധിച്ചിരുന്നു. ഇത് പല ബാങ്കുകള്‍ക്കും പിന്നീട് തിരിച്ചടിയായി ഭവിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്താണ് രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നത്. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി പല ഫോണ്‍വിളികളും നേരിട്ട് ബാങ്കുകളില്‍ അന്ന് എത്തിയിരുന്നു. -നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. “അതുകൊണ്ട് സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ രഘുറാം രാജന്‍ പണ്ട് ചെയ്ത കാര്യങ്ങളും ഓര്‍മ്മിയ്‌ക്കണം.”- നിര്‍മ്മല സീതാരാമന്‍ പറയുന്നു.

രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. “കാരണം മോദി സര‍്ക്കാരിനോട് ഉല്‍പാദനത്തിലേക്ക് തിരിയുന്നത് അബദ്ധമാണെന്നും സേവനമേഖലയിലേക്കാണ് ഭാരതം ശ്രദ്ധയൂന്നേണ്ടതെന്നും ഉള്ള ഉപദേശം നല്‍കിയത് രഘുറാം രാജനായിരുന്നു.” – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ മോദിസര്‍ക്കാര്‍ ഉല്‍പാദനബന്ധിതമായ ഇളവുകള്‍ നല്‍കിയതിനാലാണ് ആപ്പിള്‍, തയ് വാനിലെ സെമികണ്ടക്ടര്‍ മേഖലയിലെ ആഗോള രാജാവായ ഫോക്സ് കോണ്‍ തുടങ്ങിയ ആഗോള ബ്രാന്‍റുകള്‍ ഇന്ത്യയിലെത്തിയത്. ഇലക്ട്രോണിക്സ് ഉല്‍പാദനരംഗത്തും മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലും ഇന്ത്യ മുന്നേറിയത് ഉല്‍പാദനമേഖലയില്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ഉത്തേജനം നല്‍കുന്ന മോദിയുടെ നയം മൂലമായിരുന്നു.

രഘുറാം രാജന്‍ നിഷ്പക്ഷ സാമ്പത്തികവിദഗ്ധനായാണ് ആദ്യമൊക്കെ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ തനിനിറം വെളിപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം കൂടെ നടക്കുക പോലും ചെയ്തു. അതുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ കുത്തുന്ന പരിഹാസത്തോടെ ഈ അഭിമുഖത്തില്‍ ചോദിച്ചത്:”രഘുറാം രാജന്‍ എന്ന സാമ്പത്തിക വിദഗ്ധന്റെയോ അതോ രഘുറാം രാജന്‍ എന്ന രാഷ്‌ട്രീയക്കാരന്റെയോ- ഇതില്‍ ആരുടെ ഉപദേശമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?”.

Tags: rbiNirmala SitharamanReserve Bank of IndiaRaghuram Rajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.