Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവം; സിപിഎം നേതാവിന്റെ മകനെതിരെ അന്വേഷണം തുടങ്ങി

സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെയും മുന്‍ എംഎല്‍എ കെ.കെ. ലതികയുടെയും മകനായ ജൂലിയസിന്റെ പേരില്‍ നേരത്തെ കാപ്പ ചുമത്തിയിരുന്നു

Janmabhumi Online by Janmabhumi Online
Feb 7, 2024, 10:54 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. സംഭവത്തിന്റെ വിശദാംശങ്ങളും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതുമാണ് പരിശോധിക്കുന്നത്. ഇതിന് പുറമേ സംഭവത്തിൽ ശരിയായ നിലപാടാണോ പോലീസ് സ്വീകരിച്ചത് എന്നും പരിശോധിക്കും.

ഞായറാഴ്ച രാത്രി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗവര്‍ണറുടെ വാഹനവ്യൂഹത്തിനിടയിലേക്ക് രണ്ടു തവണ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവിനെ പോലീസ് ആദ്യതവണ തടഞ്ഞെങ്കിലും വീണ്ടും കാറുമായി വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്ത് കസബ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതി നേതാവിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ നേതാക്കളും സിപിഎം നേതാവായ കൗണ്‍സിലറും സ്റ്റേഷനിലെത്തി. ഇതോടെ 1000 രൂപ പിഴയടച്ച് പ്രതിയെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ ജൂലിയസ് നിഖിതാസിനെ സിപിഎം നേതാവിന്റെ മകൻ ആയതിനാൽ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത്. വാഹനം മനപ്പൂർവ്വം ഓടിച്ച് കയറ്റിയത് അല്ലെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണോ എന്ന് ഏജൻസി പരിശോധിക്കും. കുറ്റകൃത്യം തെളിഞ്ഞാൽ തുടർനടപടികളിലേക്ക് കടക്കും.

വാഹനവ്യൂഹത്തിലേക്ക് കെഎല്‍.69 എ 6457 ടൊയോട്ട ഇത്തിയോസ് ലിവ കാര്‍ ഇടിച്ചു കയറ്റിയ യുവാവ് പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം ഒതുക്കിത്തീര്‍ത്ത പോലീസ് കേസ് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. അത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സിറ്റി കമ്മീഷണറുടെ നിലപാട്. 2013-ല്‍ അന്നത്തെ റൂറല്‍ എസ്പി ടി.കെ. രാജ്‌മോഹന്റെ റിപ്പോര്‍ട്ട് പ്രകാരം ഗുണ്ടാ ആക്ടില്‍ നടപടിയെടുത്ത് നാടുകടത്തപ്പെട്ട ആളാണ് കേസിലെ പ്രതി.

ജൂലിയസ് നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെയും മുന്‍ എംഎല്‍എ കെ.കെ. ലതികയുടെയും മകനായ ജൂലിയസിന്റെ പേരില്‍ നേരത്തെ കാപ്പ ചുമത്തിയിരുന്നു. പോലീസിനെ തടഞ്ഞതുള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ സിപിഎം നേതാവിന്റെ മകനെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായി. പ്രതിക്ക് പിഴ ചുമത്തിയ കസബ സ്റ്റേഷനില്‍ നിന്ന് പോലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല.

Tags: Goa GovernorinvestigationP MohananK K Lathikacpmkozhikode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

Kerala

ചട്ടവിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; ഗോവ ഗവര്‍ണര്‍ക്കെതിരെ കേരള പോലീസിന്റെ കുറ്റപത്രം

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

പുതിയ വാര്‍ത്തകള്‍

ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ്‌ഗോപി നാളെ ഉദ്ഘാടനം ചെയ്യും

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ചത്

ആർ.പി.എം. എൽ.പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് ആവേശമായി കട്ടപ്പന DYSP വി.എ. നിഷാദ് മോൻ

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസ് കസ്റ്റഡിയില്‍; ലൈംഗികശേഷി പരിശോധിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍: 4 ദിവസത്തെ പോരാട്ടത്തിൽ പാകിസ്താന് നഷ്ടമായത് ചൈന നിർമ്മിതമായതുൾപ്പെടെ ആറ് യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും

കൂടുതല്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതായി പാക് രേഖകള്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴ; മരണം 36 ആയി; ആയിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies