Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്യാന്‍വാപിയില്‍ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ 59 കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

ഗ്യാന്‍ വാപിയില്‍ ഹിന്ദു ആരാധനാ മൂര്‍ത്തികളുടെ 59ഓളം കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്.

Janmabhumi Online by Janmabhumi Online
Feb 4, 2024, 10:05 pm IST
in India
ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രങ്ങള്‍

ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രങ്ങള്‍

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഗ്യാന്‍ വാപിയില്‍ ഹിന്ദു ആരാധനാ മൂര്‍ത്തികളുടെ 59ഓളം കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്. മുന്‍പ് അവിടെ നിലനിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ ഗ്യാന്‍വാപി പള്ളി പണിതിരിക്കുന്നത് എന്ന വസ്തുത കണ്ടെത്താന്‍ വാരണാസി ജില്ലാ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

ഇതില്‍ 15 എണ്ണത്തോളം ശിവലിംഗങ്ങളാണ്. മൂന്നെണ്ണം വിഷ്ണുവിന്റെ ശില്‍പങ്ങളാണ്. ഗണപതിയുടെ രണ്ട് വിഗ്രഹങ്ങളും നന്ദിയുടെ രണ്ട് വിഗ്രഹങ്ങളുമുണ്ട്. രണ്ടെണ്ണം കൃഷ്ണന്‍റേതാണെങ്കില്‍ അഞ്ചെണ്ണം ഹനുമാന്‍റേതാണ്.മണല്‍ക്കല്ലുകൊണ്ടാണ് കൃഷ്ണവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മധ്യാകാലഘട്ടത്തിലെ പദാര്‍ത്ഥമാണ്. കിഴക്ക് ഭാഗത്ത് എസ്2 എന്ന അറയ്‌ക്കടുത്താണ് ഈ കൃഷ്ണവിഗ്രഹം കണ്ടെത്തിയത്. 15 സെന്‍റിമീറ്റര്‍ ഉയരവും എട്ട് സെന്‍റിമീറ്റര്‍ വീതിയും അഞ്ച് സെന്‍റിമീറ്റര്‍ കട്ടിയുമാണ് ഈ വിഗ്രഹത്തിനുള്ളത്.

ഒരു മകര കല്‍ വിഗ്രഹം, ഒരു ദ്വാരപാലകന്‍, ഒരു അപസ്മാര പുരുഷന്‍, ഒരു പ്രതിജ്ഞാസാഫള്യത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ആരാധനാലയം, 14 വിഗ്രഹനുറുങ്ങുകള്‍, ഏഴ് മറ്റ് വിഭാഗങ്ങളില്‍ പെട്ട വിഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

17ാം നൂറ്റാണ്ടില്‍ ഇവിടെ നിലനിന്നിരുന്ന ഒരു ക്ഷേത്രം ഔറംഗസേബ് എന്ന മുഗള്‍ ചക്രവര്‍ത്തി തകര്‍ത്ത ശേഷമാണ് അവിടെ പള്ളി പണിതതെന്ന് പുരാവസ്തുവകുപ്പ് പറയുന്നു. പുരാവസ്തുവകുപ്പ് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് നാല് വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതിയില്‍ പരാതി നല്‍കിയ മുസ്ലിം, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരിക്കുകയാണ്.

 

Tags: ASIArcheological Survey of IndiaaurangazebgyanvapiVaranasi templeHindu deities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദളിത് സ്ത്രീക്ക് മാനസിക പീഡനം; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യും

India

ഇന്ത്യ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ ഒരിക്കലും ഇവിടം മതേതരമാകുമായിരുന്നില്ല : ഡോ. കെ. കെ. മുഹമ്മദിന്റെ പ്രസ്താവന ആഴത്തിൽ ചിന്തിപ്പിക്കുന്നു

അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്‍റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം
India

ഇന്ത്യ മതേതരമായി നില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷ രാജ്യമായതിനാല്‍: കെ.കെ.മുഹമ്മദ്

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)
India

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

India

ഗുരു തേജ് ബഹാദൂറിന്റെ തല ഛേദിച്ച ഔറംഗസേബ്…ഗുരുവിന്റെ സ്മരണ പുതുക്കും വേദിയില്‍ ഫഡ്നാവിസ് പ്രഖ്യാപിച്ചു:’ഔറംഗബേസിന്റെ ശവക്കല്ലറ പൊളിക്കും’

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies