Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവിഴ അഥവാ നാഗസ്വരത്തിന്റെ ആത്മകഥ

നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകമെഴുതിയിട്ടുള്ള അദ്ദേഹം താനും നാഗസ്വരവും രണ്ടല്ല എന്ന വിശ്വാസക്കാരനാണ്. പുതിയ തലമുറ നാഗസ്വരത്തിലേക്ക് തിരിച്ചുവരും എന്നത് തന്നെയാണ് തിരുവിഴ ജയശങ്കറിന്റെ ശുഭ പ്രതീക്ഷ.

ഉമാ ആനന്ദ്‌ by ഉമാ ആനന്ദ്‌
Jan 28, 2024, 01:08 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലത്തു നടന്ന സ്‌കൂള്‍ യുവജനോത്സവത്തില്‍ നാഗസ്വരം വിഭാഗത്തില്‍ മത്സരിക്കാന്‍ ആളുണ്ടായില്ല എന്ന വാര്‍ത്ത ഏറ്റവുമധികം വേദനിപ്പിച്ചിരിക്കുക നാഗസ്വരത്തിനായി ജീവിതം ഉഴിഞ്ഞുവച്ച തിരുവിഴ ജയശങ്കറെ ആയിരിക്കും.

ചേര്‍ത്തലക്കടുത്തുള്ള തിരുവിഴ എന്ന ഗ്രാമത്തിലാണ് ജയശങ്കറിന്റെ ജനനം. പിന്നീട് ആ ഗ്രാമം വിശ്വപ്രസിദ്ധമായത് ജയശങ്കറിലൂടെയായിരുന്നു എന്നത് മറ്റൊരു കൗതുകം. കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ നാഗസ്വര വിദ്വാനായിരുന്ന മുത്തശ്ശനായിരുന്നു ജയശങ്കറിന്റെ ഗുരു.

ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ തന്നെ. മത്സരങ്ങളില്‍ കഴിവ് തെളിയിച്ചു. പിന്നീട് ആകാശവാണി നടത്തിയ മത്സരത്തില്‍ ഒന്നാമതെത്തുകയും, അന്നത്തെ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദില്‍ നിന്ന് പുരസ്‌കാരം വാങ്ങുകയും ചെയ്തു.

തൃപ്പുണിത്തുറ ആര്‍എല്‍വിയില്‍ ഗാനഭൂഷണം ഒന്നാം ക്ലാസ്സില്‍ പാസായ ജയശങ്കര്‍ ശെമ്മാങ്കുടിയുടെ ശിഷ്യനായാണ് ഗാനപ്രവീണ പൂര്‍ത്തിയാക്കിയത്.

ആകാശവാണി നടത്തിയ മത്സരത്തില്‍ ഉജ്വല വിജയം നേടിയത് ആകാശവാണിയില്‍ത്തന്നെ ജോലി ലഭിക്കാന്‍ ഇടയാക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടു കാലം സീനിയര്‍ പ്രോഗ്രാം അനൗണ്‍സറായി ജോലി ചെയ്തു.

ജോലിയിലിരിക്കെത്തന്നെ ലീവെടുത്ത് ഭാരതത്തിനകത്തും പുറത്തും ജയശങ്കര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ അതിപ്രശസ്തനായ തവില്‍ കലാകാരന്‍ വളയപ്പട്ടി സുബ്രഹ്മണ്യവുമൊത്ത് ജയശങ്കര്‍ നടത്തിയ കച്ചേരികള്‍ ഏറെ ജനപ്രീതി നേടിയിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരവും ലഭിച്ച ഏക മലയാളിയാണ് തിരുവിഴ ജയശങ്കര്‍. മലയാളി കലാകാരന്മാരെ നെഞ്ചേറ്റാന്‍ തമിഴര്‍ വിമുഖത കാണിക്കാറുണ്ടെങ്കിലും സ്വീകരിച്ചു കഴിഞ്ഞാല്‍ തലയിലേറ്റി നടക്കുന്നവരാണ് തമിഴര്‍ എന്നാണ് ജയശങ്കറുടെ അഭിപ്രായം.

വളയപ്പട്ടി-ജയശങ്കര്‍ കോമ്പോ തമിഴകത്തെ ഇളക്കിമറിച്ചപ്പോള്‍ തമിഴര്‍ ജയശങ്കറെയും തലയിലേറ്റി. ഒരിക്കല്‍ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത ഗ്രാമത്തിലെ പരിപാടിയെ പ്രമാദമെന്ന് ക്ഷേത്ര പൂജാരി.

തന്നെ പുകഴ്‌ത്തിയത് തന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണെന്ന് ജയശങ്കര്‍ പറയുന്നു ‘ഈ ജനുവരി 31 ന് 86 പൂര്‍ത്തിയാവുന്ന ജയശങ്കര്‍ ഇപ്പോഴും സാധകത്തിന് മുടക്കം വരുത്തിയിട്ടില്ല.

നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകമെഴുതിയിട്ടുള്ള അദ്ദേഹം താനും നാഗസ്വരവും രണ്ടല്ല എന്ന വിശ്വാസക്കാരനാണ്. പുതിയ തലമുറ നാഗസ്വരത്തിലേക്ക് തിരിച്ചുവരും എന്നത് തന്നെയാണ് തിരുവിഴ ജയശങ്കറിന്റെ ശുഭ പ്രതീക്ഷ.

Tags: AutobiographyNagaswaram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യം കുടിപ്പിച്ചു, വേശ്യാലയത്തിൽ കൊണ്ടുപോവാൻ നോക്കി :രാത്രി കോളേജിൽ നിന്ന് ഓടി രക്ഷപ്പെട്ട ശ്രീകുമാരൻ തമ്പി

Kerala

‘കട്ടന്‍ചായയും പരിപ്പുവടയും’: ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്, എ വി ശ്രീകുമാര്‍ ഒന്നാംപ്രതി

Kerala

രവി ഡിസി എകെജി സെന്ററില്‍, എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച

Kerala

ആത്മകഥാ വിവാദം; ഡി.സി ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിക്ക് സസ്പന്‍ഷന്‍

Kerala

ഇപി ജയരാജന്റെ ആത്മകഥ; കരാര്‍ ഇല്ലെന്ന വാര്‍ത്തകള്‍ തള്ളി ഡിസി ബുക്‌സ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies