Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നൂറുകോടി ജനതയുടെ,​ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; അയോദ്ധ്യയില്‍ ബാലക രാമന് ഇന്ന് പ്രാണ പ്രതിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 09:15 am IST
in News, India

അയോദ്ധ്യ : രാമന്‍ ജന്മഭൂമിയിലേക്ക് മടങ്ങിയെത്തുന്ന പുണ്യനിമിഷം. ലോകമാകെ ആ മുഹൂര്‍ത്തം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. ഇനി പുതിയ തുടക്കമാണ്. പുതിയ ഭാരതത്തിന്റെ, രാമരാജ്യസ്ഥാപനത്തിന്റെ ആദ്യ ചുവടുവയ്‌പ്.

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാവിലെ 12.20 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗര്‍ഭഗൃഹത്തില്‍ സാന്നിധ്യമാകും. 12 മണി 29 മിനിട്ട് എട്ട് സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിട്ട് 32 സെക്കന്‍ഡ് വരെ അഭിജിത് മുഹൂര്‍ത്തത്തില്‍ (84 സെക്കന്‍ഡ്) ബാലകരാമ വിഗ്രഹത്തിലേക്ക് പ്രാണപ്രവേശം നടക്കും. കണ്ണുകളുടെ ബന്ധനം നീക്കി രാമന്‍ തന്റെ പ്രജകളെ കാണും. അഞ്ഞൂറുവര്‍ഷം വ്രതം നോറ്റിരുന്നവരുടെ തലമുറകള്‍ക്ക് ജന്മഭൂമിയില്‍ രാമനെ ദര്‍ശിച്ച് സയുജ്യമടയാം. ലോകമെങ്ങുമുള്ള രാമഭക്തര്‍ക്ക് കണ്ണുനീരര്‍ച്ചനയ്‌ക്കുള്ള നിമിഷം.

ഭാരത വര്‍ഷത്തിന്റെ സുപ്രധാന ദിനമായി ചരിത്രം ജനുവരി 22നെ അടയാളപ്പെടുത്തും. ഗര്‍ഭഗൃഹത്തിലേക്ക് ബാലകരാമനെ തിരിച്ചെത്തിക്കാനുള്ള നിയോഗം കഠിനവ്രതം നോറ്റെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. സര്‍സംഘചാലകും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഗര്‍ഭഗൃഹത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകും. വിഗ്രഹത്തിന്റെ കണ്ണുകള്‍ മൂടിയ വസ്ത്രം നീക്കി കണ്ണാടിയില്‍ രാമവിഗ്രഹത്തെ പ്രതിബിംബം കാണിക്കും. തുടര്‍ന്ന് കണ്ണുകളില്‍ അഞ്ജനമെഴുതും. ഭാരതത്തിലെ നൂറ്റമ്പതില്‍ പരം സംന്യാസിപരമ്പരകളുടെ പ്രതിനിധികള്‍ രാമവിഗ്രഹ പ്രതിഷ്ഠയ്‌ക്ക് അനുഗ്രഹമരുളാന്‍ ജന്മഭൂമിയിലുണ്ടാവും. രാമനാമ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രിയും മറ്റുള്ളവരും പുറത്തിറങ്ങി അതിഥികളെ അഭിസംബോധന ചെയ്യും.

ഇന്ന് രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ വിവിധ സംസ്ഥാനങ്ങളിലെ വാദ്യങ്ങള്‍ രാമജന്മഭൂമിയില്‍ സംഗീതാര്‍ച്ചയായി പെയ്തിറങ്ങും. നാഗസ്വരവും മൃദംഗവും വീണയുമെല്ലാം രാമഗീതികള്‍ ആലപിക്കും. പതിനൊന്നോടെ പ്രധാനമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ജന്മഭൂമിയിലെത്തിച്ചേരും. സംന്യാസിമാരടക്കമുള്ള പ്രമുഖര്‍ പത്തരയോടെ ഇരിപ്പിടങ്ങളിലെത്തും. കേരളത്തില്‍ നിന്നുള്ള അമ്പതു പേര്‍ അടക്കം ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രത്യേക ക്ഷണ പ്രകാരം പങ്കെടുക്കുന്നത്.

 

Tags: AyodhyaAyodya Ram TempleAyodhya Prana prathishtaAyodhya Pran Pratishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പുതിയ വാര്‍ത്തകള്‍

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.