Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബറി മസ്ജിദ് ഭൂമിയിലാണ് അയോധ്യാക്ഷേത്രം സുപ്രീംകോടതിയെ അധിക്ഷേപിച്ച് മൗലാന അര്‍ഷദ് മദനി

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുപ്രീംകോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ച് ഏകപക്ഷീയമായി രാമക്ഷേത്രനിര്‍മ്മാണത്തിന് നല്‍കിയിരിക്കെ ബാബറി മസ്ജിദ് ഭൂമിയിലാണ് അയോധ്യാക്ഷേത്രമെന്ന വിവാദപ്രസ്താവനയുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷദ് മദനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 09:43 pm IST
in India

ന്യൂദല്‍ഹി: അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുപ്രീംകോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ച് ഏകപക്ഷീയമായി രാമക്ഷേത്രനിര്‍മ്മാണത്തിന് നല്‍കിയിരിക്കെ ബാബറി മസ്ജിദ് ഭൂമിയിലാണ് അയോധ്യാക്ഷേത്രമെന്ന വിവാദപ്രസ്താവനയുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷദ് മദനി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ഷദ് മദനി ഈ വിവാദ നിലപാട് പ്രകടമാക്കിയത്.

അത് പള്ളിയുടേതാണെന്നും പള്ളി തന്നെയാണെന്നും പള്ളി നിര്‍മ്മിക്കും മുന്‍പ് ആ സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് പള്ളിയുടെ സ്ഥലത്താണ്. അതു പള്ളിയാണെങ്കില്‍ അതിന്റെ ആളുകള്‍ക്ക് വിട്ടുകിട്ടേണ്ടതാണെന്നും മൗലാന അര്‍ഷദ് മദനി പറഞ്ഞു.

അയോധ്യവാദം കേട്ട സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകപക്ഷീയമായാണ് രാമക്ഷേത്രം പണിയാന്‍ ഭൂമി വിട്ടുകൊടുത്തതെന്നിരിക്കെ, സുപ്രീംകോടിതയുടെ മൂന്ന് ജഡ്ജിമാര്‍ പള്ളിയുടെ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞതായും മൗലാന അര്‍ഷദ് മദനി അഭിപ്രായപ്പെടുന്നു.

സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചാണ് തര്‍ക്കഭൂമി അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഏകപക്ഷീയമായി വിട്ടുകൊടുത്തുകൊണ്ട് 2019 നവംബര്‍ 9ന് 929 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞത്. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി, ജഡ്ജിമാരായ ശരദ് അരവിന്ദ് ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് 23 ദിവസം വാദം കേട്ട ശേഷം അന്തിമവിധി പുറപ്പെടുവിച്ചത്. ഇതേ ബെഞ്ച് തന്നെ അയോധ്യയ്‌ക്കടുത്ത് അഞ്ചേക്കര്‍ ഭൂമി മുസ്ലിം പള്ളി പണിയാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. തര്‍ക്ക ഭൂമിയില്‍ അവകാശം നല്‍കാവുന്ന രീതിയില്‍ മെച്ചപ്പെട്ട തെളിവുകള്‍ ഹിന്ദു വിഭാഗം നല്‍കിയതാണ് സുപ്രീംകോടതി വിധിയെ സ്വാധീനിച്ചത്. നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ തര്‍ക്കഭൂമിയില്‍ ആരാധനനടത്തിയതായി ഹിന്ദുവിഭാഗത്തിന് കോടതി മുന്‍പാകെ തെളിയിക്കാന്‍ കഴിഞ്ഞത് അനുകൂല വിധിയ്‌ക്ക് ആധാരമായി.

Tags: Supreme CourtRam LallaAyodhya RammandirRamtempleMoulana Arshad MadaniJamiyyathul Ulama Hind president
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.