Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പള്ളിയറയും അയോദ്ധ്യയാകും

ടിയര്‍ ഗ്യാസ്, വെടിവയ്പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.

കെ. സജീവന്‍ by കെ. സജീവന്‍
Jan 14, 2024, 05:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിവസം പള്ളിയറയില്‍ ആഘോഷമാണ്. എല്ലാവരും ഒത്തുചേരും. രാമമന്ത്രം ചൊല്ലും. പള്ളിയറയിലും ആവേശം അലതല്ലുകയാണ്. തറവാട്ട് കാരണവര്‍ രാമേട്ടന്റെ ഓര്‍മ്മകളിലുണരുന്നത് ജയിലറയായി മാറിയ ദളിത്പൂര്‍ വനിതാ കോളജിലുയര്‍ന്ന ആരവങ്ങളാണ്. ജയ്ശ്രീറാം, മുലായം മുല്ലാ ഹേ… തുടങ്ങിയ മുദ്രാവാക്യങ്ങള്‍. 1992ലെ നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള സംഘത്തിലാണ് പള്ളിയറ രാമന്‍ ഉള്‍പ്പെട്ടിരുന്നത്. ആര്‍എസ്എസ് സംഘചാലകായിരുന്ന കൊളക്കോട് ചന്ദ്രശേഖരന്‍ പള്ളിയറ തറവാട്ടില്‍ ഒരു ദിവസം താമസിക്കുന്നതിനിടെയാണ് രാമേട്ടനോട് കര്‍സവയെക്കുറിച്ച് വിശദീകരിച്ചത്. നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളും ഓര്‍മ്മിപ്പിച്ചു. ടിയര്‍ ഗ്യാസ്, വെടിവയ്പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.

ഝാന്‍സിയിലേക്കാണ് ട്രെയിന്‍ കയറിയത്. ട്രെയിനില്‍ രാമേട്ടനോടൊപ്പം പല ഭാഗത്തുനിന്നുള്ള നിരവധി കര്‍സേവകരും ഉണ്ടായിരുന്നു. തീവണ്ടിമുറികളാകെ രാമമന്ത്രമുഖരിതം. ഝാന്‍സിയില്‍ ഇറങ്ങിയതോടെ പോലീസ് എത്തി. അയോദ്ധ്യയിലേക്ക് പോകാന്‍ ആവില്ലെന്നും ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും പോലീസ് ഹിന്ദിയില്‍ പറഞ്ഞു. ജയിലുകള്‍ മുഴുവന്‍ കര്‍സേവകരെക്കൊണ്ടു നിറഞ്ഞിരുന്നു. കോളജുകളും സ്‌കൂളുകളും ജയിലുകളായി മാറ്റി.

ഝാന്‍സിയിലെ വനിത ആര്‍ഡിഒ കര്‍സേവകരോട് വളരെ മാന്യമായാണ് പെരുമാറിയത്. അവരാണ് രാമേട്ടനെയും കൂട്ടരേയും ദളിത്പൂരിലെ വനിതാ കോളജിലേക്ക് മാറ്റിയത്. പിന്നീടുള്ള ഏഴ് ദിവസം അവിടെയായിരുന്നു രാമേട്ടന്റെ ജയില്‍വാസം. റൊട്ടിയും ദാലും സബ്ജിയും ആയിരുന്നു ഭക്ഷണം. ഇതിനിടെ പല കര്‍സേവകരും ജയില്‍ ഭേദിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെയെല്ലാം ഒരു ഡിവൈഎസ്പി
യുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

ജയിലില്‍ സേവനം ചെയ്യുന്ന ഹോം ഗാര്‍ഡ് വഴിയാണ് തര്‍ക്കമന്ദിരം തകര്‍ന്ന വിവരം കര്‍സേവകര്‍ അറിയുന്നത്. തുടര്‍ന്ന് കര്‍സേവകരെ മോചിപ്പിച്ചു. രാമേട്ടനും സംഘവും നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തി. അന്നാണ് കൃത്യമായി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും. രണ്ടുദിവസത്തിനുശേഷം നാട്ടിലേക്ക് ട്രെയിന്‍ കയറി പതിനഞ്ചാം നാള്‍ വീട്ടിലെത്തി. ആഘോഷം പള്ളിയറയില്‍ രാമേട്ടനെ ആദരിക്കുന്നതിന് വേണ്ടിക്കൂടിയാണ്. കര്‍സേവയില്‍ പങ്കെടുത്തതിന്, രാമപുണ്യം നേടിയതിന് ഒരു നാടിന്റെ ആദരമായി അത് മാറുമെന്ന് എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനും പള്ളിയറ തറവാട് അംഗവുമായ പള്ളിയറ മുകുന്ദന്‍ പറഞ്ഞു.

Tags: Prana PrathishtaAyodhya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

ഈ മുസ്ലീം രാജ്യം ബക്രീദിന് മൃഗങ്ങളെ ബലി നൽകില്ല , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു വലിയ സന്ദേശം നൽകി മുഹമ്മദ് ആറാമൻ രാജാവ്

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പറഞ്ഞ ജയ്ഷെ ഭീകരൻ ; അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

ട്രാക്കിൽ വലിയ കല്ലുകളും ഇരുമ്പ് കഷണങ്ങളും ; ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

‘താങ്കൾ ഒരു ചരിത്രകാരനാണോ’; തമിഴ്-കന്നഡ പരാമർശത്തിൽ കമൽഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

ക്വറ്റയിൽ പാക് ആർമി ഏജന്റ് ബാബുൽ മുഹമ്മദ് ഹസ്‌നിയെ വധിച്ച് ബലൂച് പോരാളികൾ : സർക്കാരിന്റെ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് ബിഎൽഎ

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

FILE - Then China's Vice Chairmen of the Central Military Commission (CMC) Xu Qiliang speaks to then German Defense Minister Ursula von der Leyen during their meeting at the Ba Yi Building in Beijing on Oct. 22. 2018. (How Hwee Young/Pool Photo via AP, Filer) OCT. 22, 2018, POOL FILE PHOTO/2025-06-02 22:51:53/

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൻ തിരിച്ചടി ; തന്ത്രങ്ങൾ മെനയാൻ ഇനി ചാണക്യനുണ്ടാകില്ല : മുൻ വ്യോമസേനാ ജനറൽ അന്തരിച്ചു

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies